‌കർണാടകയിൽ ബസ് യാത്രക്കിടെ മൊബൈലിൽ അമിത ശബ്ദത്തിൽ പാട്ടുകേൾക്കുന്നതിന് വിലക്ക്

10:05 PM Nov 12, 2021 | Deepika.com
ബംഗളൂരു: ബസ് യാത്രയ്ക്കിടെ മൊബൈല്‍ ഫോണില്‍ അമിത ശബ്ദത്തില്‍ പാട്ട് കേള്‍ക്കുകയോ വീഡിയോ പ്ലേ ചെയ്യുകയോ ചെയ്യരുതെന്ന് കര്‍ണാകട ഹൈക്കോടതി. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.

ഇത്തരംകാര്യങ്ങള്‍ യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അതിനാല്‍ പുതിയ ഉത്തരവ് ഉടന്‍ നടപ്പിലാക്കുകയും ബസ് ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കുകയും ചെയ്യുമെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

ഇത്തരത്തിൽ ഫോൺ ഉപയോഗിക്കുന്നവരെ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസുകളിലെ കണ്ടക്ടർമാർ വിലക്കും. യാത്രക്കാർ ഇത് പാലിച്ചില്ലെങ്കിൽ അവരെ വാഹനത്തിൽ നിന്ന് ഇറക്കിവിടാമെന്നും കോടതി വ്യക്തമാക്കി. അവർക്ക് ടിക്കറ്റ് പണം തിരികെ നൽകേണ്ട‌െന്നും കോടതി നിർദേശിച്ചു.