സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; കോടിയേരി വീണ്ടും സെക്രട്ടറിയായേക്കും

07:07 AM Nov 11, 2021 | Deepika.com
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ മടങ്ങിയെത്തുമെന്നു സൂചന. ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകാനാണു സാധ്യത.

കഴിഞ്ഞ നവംബർ 13-നാണു ചികിത്സാർഥം കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്നു മാറിയത്. കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവനാണു കോടിയേരിക്കു പകരം പാർട്ടി സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മകൻ ബിനീഷ് കോടിയേരിക്കു ജാമ്യം ലഭിച്ച സാഹചര്യത്തിൽ കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറിസ്ഥാനത്തേക്കു മടങ്ങിവരണമെന്ന നിലപാടിലാണു സിപിഎം നേതൃത്വം.