അടികൂടരുത്..! ഇന്ധനവിലയിൽ രാഷ്ട്രീയം പാടില്ലെന്ന് കേന്ദ്രം

10:01 AM Nov 06, 2021 | Deepika.com
ന്യൂഡല്‍ഹി: ഇന്ധനവിലയിലെ വാറ്റ് നികുതി കുറച്ച് ഉപയോക്താക്കൾക്ക് ആശ്വാസമേകാൻ എല്ലാ സംസ്ഥാനങ്ങളും തയാറാകണമെന്ന് അഭ്യർഥിച്ച് കേന്ദ്രസർക്കാർ. ഇന്ധനവിലയില്‍ രാഷ്ട്രീയം പാടില്ലെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

നിലവില്‍ 18 സംസ്ഥാനങ്ങളും ആറു കേന്ദ്ര ഭരണപ്രദേശങ്ങളും വില കുറച്ചിട്ടുണ്ട്. യുപിയും ഹരിയാനയും വില കുറച്ചത് കേന്ദ്ര നികുതി ഉള്‍പ്പെടുത്തിയാണ്. 12 രൂപയാണ് ഇരു സംസ്ഥാനവും കുറച്ചതെന്നും കേന്ദ്രം വ്യക്തമാക്കി.

പെട്രോളിനു ലിറ്ററിന് അഞ്ചു രൂപയും ഡീസലിനു പത്തു രൂപയുമാണു കേന്ദ്രം കുറച്ചത്. പുതുക്കിയ നിരക്ക് ബുധനാഴ്ച അർധരാത്രി പ്രാബല്യത്തിലായി. എന്നാൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാൻ തയാറായിട്ടില്ല.