നാമനിര്‍ദേശ പത്രിക നല്കുന്നതില് നിന്നും ഇവരെ തടയാനാണ് എതിര് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിട്ടത്. ഇവരുടെ കൈവശമുണ്ടായിരുന്ന നാമനിര്‍ദേശ പത്രിക തട്ടിയെടുക്കാനും ആക്രമികള്‍ ശ്രമിച്ചു.
ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. സംഭവത്തിന്റെ വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തു.