ബംഗാളിൽ ഒപ്പത്തിനൊപ്പം മുന്നേറി തൃണമൂലും ബിജെപിയും; നന്ദിഗ്രാമിൽ മമത പിന്നിൽ

09:48 AM May 02, 2021 | Deepika.com
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ തൃണമൂൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. 221 സീറ്റുകളിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ തൃണമൂൽ 114 സീറ്റിലും ബിജെപി 105 സീറ്റിലും മുന്നിലാണ്.

ഇടത് പാർട്ടികളും കോൺഗ്രസും ചേർന്ന കൂട്ടുകെട്ടിന് മൂന്നു സീറ്റുകളിൽ മാത്രമാണ് ലീഡുള്ളത്. നന്ദിഗ്രാമിൽ മമത ബാനർജിയെ പിന്നിലാക്കി ബിജെപിയുടെ സുവേന്ദു അധികാരി ലീഡ് നേടി. അധികാരത്തിൽ ഹാട്രിക് ലക്ഷ്യമിട്ടാണ് മമതാ ബാനർജി ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിട്ടത്.