കേന്ദ്ര ഏജൻസികൾ സംസ്ഥാനത്ത് സമ്മർദം സൃഷ്ടിക്കുന്നു: ശിവസേന എംപി

02:28 PM Mar 14, 2021 | Deepika.com
മുംബൈ: മുകേഷ് അംബാനിയുടെ വീടിനു സമീപത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥൻ സത്യസന്ധനും കഴിവുള്ളയാളുമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത്. മുംബൈ പോലീസിൽ എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റായിരുന്ന സച്ചിന്‍ വാസ് ആണ് കേസിൽ അറസ്റ്റിലായത്. എന്‍ഐഎയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

താൻ വിശ്വസിക്കുന്നത് സച്ചിന്‍ വാസ് കഴിവുള്ള ഉദ്യോഗസ്ഥനും സത്യസന്ധനുമാണെന്നാണ് താൻ വിശ്വസിക്കുന്നത്. ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. സംശയാസ്പദമായ ഒരു മരണവും നടന്നു. ഇക്കാര്യം അന്വേഷിക്കേണ്ടത് മുംബൈ പോലീസിന്‍റെ ഉത്തരവാദിത്തമാണ്. ഒരു കേന്ദ്ര ടീമിന്‍റെയും ആവശ്യമില്ല- റാവത്ത് പറഞ്ഞു.

കേന്ദ്ര ഏജൻസികൾ മുംബൈയിൽ നിരന്തരം എത്തുകയും പോലീസിന്‍റെ ആത്മവീര്യം കെടുത്തുകയുമാണ്. ഇന് സംസ്ഥാനത്ത് അസ്ഥിരത ഉണ്ടാക്കും. മുംബൈ പോലീസിലും ഭരണകൂടത്തിലും സമ്മർദ്ദം സൃഷ്ടിക്കുമെന്നും ശിവസേന എംപി കൂട്ടിച്ചേർത്തു.