കോഴിക്കോട് ജില്ലയിൽ 641 കോവിഡ് കേസുകൾകൂടി; 584 പേർക്കും സന്പർക്കത്തിൽ

06:38 PM Oct 05, 2020 | Deepika.com
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ 641 പോസിറ്റീവ് കേസുകൾകൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിദേശത്തുനിന്ന് എത്തിയ 6 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 15 പേർക്കുമാണ് പോസിറ്റീവായത്. 36 പേരുടെ ഉറവിടം വ്യക്തമല്ല. സന്പർക്കം വഴി 584 പേർക്കാണ് രോഗം ബാധിച്ചത്. കോർപറേഷൻ പരിധിയിൽ സന്പർക്കം വഴി 139 പേർക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9829 ആയി. 5830 പേർ വീടുകളിലാണ് ചികിത്സയിലുള്ളത്.

19 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്എൽടിസികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 507 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്തുനിന്ന് എത്തിയവർ 6

അഴിയൂർ 2
നാദാപുരം 2
ആയഞ്ചേരി 1
മാവൂർ 1

ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ 15

കോഴിക്കോട് കോർപ്പറേഷൻ 7 (അതിഥി തൊഴിലാളികൾ6)
തലക്കുളത്തൂർ 2
രാമനാട്ടുകര 2
അത്തോളി 1
കോട്ടൂർ 1
നാദാപുരം 1
വേളം 1

ഉറവിടം വ്യക്തമല്ലാത്തവർ 36

കോഴിക്കോട് കോർപ്പറേഷൻ 7
(ചേവായൂർ,ചാലപ്പുറം, അരയിടത്തുപാലം, കുറ്റിച്ചിറ, ഡിവിഷൻ 23,55)
അഴിയൂർ 4
മാവൂർ 4
കൊടുവളളി 3
കോടഞ്ചേരി 2
പെരുമണ്ണ 2
ഉളളിയേരി 2
ചങ്ങരോത്ത് 1
ചേമഞ്ചേരി 1
ചോറോട് 1
കായക്കൊടി 1
മണിയൂർ 1
ഒളവണ്ണ 1
പേരാന്പ്ര 1
പുതുപ്പാടി 1
രാമനാട്ടുകര 1
തലക്കുളത്തൂർ 1
താമരശ്ശേരി 1
പയ്യോളി 1

സന്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കോഴിക്കോട് കോർപ്പറേഷൻ 139

(ബേപ്പൂർ 12, വേങ്ങേരി, കുതിരവട്ടം, നടക്കാവ്, മാങ്കാവ്, കോട്ടൂളി, കൊളത്തറ, പുതിയാപ്പ, കരുവിശ്ശേരി, അരയിടത്തുപാലം, വെസ്റ്റ്ഹിൽ, കോട്ടപറന്പ്, നെല്ലിക്കോട്, എരഞ്ഞിക്കൽ, പുതിയപാലം, ഇടിയങ്ങര, ചെറുവണ്ണൂർ,പാവങ്ങാട്, ബിലാത്തിക്കുളം, തടന്പാട്ടുത്താഴം, മുഖദാർ, പുതിയങ്ങാടി, ചേവായൂർ, നടക്കാവ്, മലാപ്പറന്പ്, ചെലവൂർ, ഡിവിഷൻ 20, 60,34, 72, 58)

അഴിയൂർ 42
ഒളവണ്ണ 41
മാവൂർ 37
രാമനാട്ടുകര 35
കൊയിലാണ്ടി 31
പെരുവയൽ 20
കക്കോടി 18
പുതുപ്പാടി 14
കോടഞ്ചേരി 13
ഉളളിയേരി 11
വടകര 11
ചേളന്നൂർ 10
ഏറാമല 8
കുരുവട്ടൂർ 8
നാദാപുരം 8
പെരുമണ്ണ 7
ചേമഞ്ചേരി 7
ബാലുശ്ശേരി 6
നടുവണ്ണൂർ 6
അത്തോളി 6
നരിക്കുനി 5
വേളം 5
കൊടുവളളി 5
ചോറോട് 5
മടവൂർ 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർ 19

കോഴിക്കോട് കോർപ്പറേഷൻ 7 (ആരോഗ്യപ്രവർത്തകർ)
അത്തോളി 1 (ആരോഗ്യപ്രവർത്തക)
ചേമഞ്ചേരി 1 (ആരോഗ്യപ്രവർത്തകൻ)
കക്കോടി 1 (ആരോഗ്യപ്രവർത്തക)
കോടഞ്ചേരി 1 (ആരോഗ്യപ്രവർത്തകൻ)
ചാത്തമംഗലം 1 (ആരോഗ്യപ്രവർത്തക)
കുരുവട്ടൂർ 1 (ആരോഗ്യപ്രവർത്തക)
മാവൂർ 1 (ആരോഗ്യപ്രവർത്തക)
നടുവണ്ണൂർ 2 (ആരോഗ്യപ്രവർത്തകർ)
പുതുപ്പാടി 1 (ആരോഗ്യപ്രവർത്തക)
ഉളളിയേരി 1 (ആരോഗ്യപ്രവർത്തക)
ചേളന്നൂർ 1 (ആരോഗ്യപ്രവർത്തക)

ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്എൽടിസികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 507 പേർ കൂടി രോഗമുക്തി നേടി. പുതുതായി വന്ന 1,050 പേരുൾപ്പെടെ ജില്ലയിൽ 28,791 പേർ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ ഇതുവരെ 1,06,286 പേർ നിരീക്ഷണം പൂർത്തിയാക്കി.

പുതുതായി വന്ന 397 പേർ ഉൾപ്പെടെ 3,598 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 411 പേർ തിങ്കളാഴ്ച ഡിസ്ചാർജായി. 5,151 സ്രവസാംപിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 3,95,030 സ്രവസാംപിളുകൾ പരിശോധനക്കയച്ചതിൽ 3,92,908 എണ്ണത്തിന്‍റെ ഫലം ലഭിച്ചു. ഇതിൽ 3,69,772 എണ്ണം നെഗറ്റീവാണ്. പരിശോധനക്കയച്ച സാന്പിളുകളിൽ 2,122 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

ജില്ലയിൽ തിങ്കളാഴ്ച വന്ന 260 പേരുൾപ്പെടെ ആകെ 3,634 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 502 പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയർ സെന്‍ററുകളിലും 3,053 പേർ വീടുകളിലും 79 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 7 പർ ഗർഭിണികളാണ്. ഇതുവരെ 41,691 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.