ടെസ്റ്റ് കുറഞ്ഞു, രോഗികളും; 5042 പേർക്കുകൂടി കോവിഡ്; ആശ്വാസത്തിന് വകയില്ല

06:02 PM Oct 05, 2020 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് 5042 പേർക്കുകൂടി കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂർ 425, കോട്ടയം 354, കണ്ണൂർ 339, പാലക്കാട് 281, കാസർഗോഡ് 207, ആലപ്പുഴ 199, ഇടുക്കി 71, വയനാട് 31, പത്തനംതിട്ട 25 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.

23 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ബാലരാമപുരം സ്വദേശി അൽഫോണ്‍സ് (72), പാറശാല സ്വദേശിനി സരസമ്മ (72), കൊല്ലം വയക്കൽ സ്വദേശി പത്മനാഭൻ (82), ആലപ്പുഴ ആവാളുകുന്ന് സ്വദേശിനി ഫാത്തിമ ബീവി (75), മാരാളികുളം സ്വദേശി റോബർട്ട് (74), പള്ളിപ്പാട് സ്വദേശി പ്രഭാകർ (69), അരൂർ സ്വദേശി ശാർങധരൻ (72),കോട്ടയം പേരൂർ സ്വദേശി ജോർജ് (86), ചങ്ങനാശേരി സ്വദേശി ജോസഫ് ചാക്കോ (63), എറണാകുളം എടയപ്പുറം സ്വദേശി പി.എം. അബ്ദുൾ സലാം (50), നെടുന്പാശേരി സ്വദേശി കെ.എം. ബാവ (68) എന്നിവരുടെ മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.

മൂപ്പതടം സ്വദേശിനി കെ.എസ്. ഷീല (48), കോന്പറ സ്വദേശി തേവൻ (71), കാക്കനാട് സ്വദേശി ഹംസ (74), തൃശൂർ മതിലകം സ്വദേശി മുഹമ്മദ് യൂസഫ് (75), ഒല്ലൂക്കര സ്വദേശി ബാലകൃഷ്ണൻ (83), കുണ്ടുകാട് സ്വദേശിനി ഏലിയാമ്മ (67), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കുഞ്ഞപ്പ (70), തേഞ്ഞിപ്പാലം സ്വദേശി മുരളീധരൻ (68), കോഴിക്കോട് നടപുറം സ്വദേശി രാഘവൻ (68), കണ്ണൂർ കരിവള്ളൂർ സ്വദേശിനി കല്യാണി (75), ചാല സ്വദേശി അബ്ദുൾ മജീദ് (76), മാന്പറം സ്വദേശി പി.പി. ഉസ്മാൻ (69), എന്നിവരും കോവിഡ് ബാധിച്ചു മരിച്ചവരാണ്.

ഇതോടെ സംസ്ഥാനത്തെ ആകെ മരണം 859 ആയി. ഇതു കൂടാതെയുണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്കുശേഷം സ്ഥിരീകരിക്കുന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,696 സാന്പിളുകളാണ് പരിശോധിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ 29 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 102 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 4338 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 450 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 587, തിരുവനന്തപുരം 532, കോഴിക്കോട് 609, മലപ്പുറം 545, കൊല്ലം 451, തൃശൂർ 413, കോട്ടയം 348, കണ്ണൂർ 212, പാലക്കാട് 188, കാസർഗോഡ് 187, ആലപ്പുഴ 194, ഇടുക്കി 36, വയനാട് 24, പത്തനംതിട്ട 12 എന്നിങ്ങനെയാണ് സന്പർക്കത്തിലൂടെ രോഗം ബാധിച്ചത്.