വയനാട്ടിൽ 169 പേർകൂടി കോവിഡ്; 162 പേർക്കും സന്പർക്കംവഴി

08:10 PM Sep 29, 2020 | Deepika.com
വയനാട്: ജില്ലയിൽ ചൊവ്വാഴ്ച 169 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു.

53 പേർ രോഗമുക്തി നേടി. 162 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗബാധ. ആറ് ആരോഗ്യപ്രവർത്തകർക്കും അഞ്ച് കഐസ്ആർടി ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഏഴ് പേർ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി എത്തിയവരാണ്. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,428 ആയി. 2,596 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 813 പേരാണ് ചികിത്സയിലുള്ളത്.

സന്പർക്കത്തിലൂടെ രോഗബാധിതരായവർ

സുൽത്താൻ ബത്തേരി സ്വദേശികൾ 30, പടിഞ്ഞാറത്തറ സ്വദേശികൾ 18, തവിഞ്ഞാൽ സ്വദേശികൾ 15, തരിയോട് സ്വദേശികൾ 12, മീനങ്ങാടി സ്വദേശികൾ 11, കൽപ്പറ്റ സ്വദേശികൾ 10, മുട്ടിൽ സ്വദേശികൾ 9, മാനന്തവാടി സ്വദേശികൾ 6, മുള്ളൻകൊല്ലി, വെള്ളമുണ്ട, സ്വദേശികളായ അഞ്ചുപേർ വീതം, കോട്ടത്തറ സ്വദേശികൾ 4, പുൽപ്പള്ളി, എടവക, കണിയാന്പറ്റ, നെേ·നി സ്വദേശികളായ മൂന്ന് പേർ വീതം, മേപ്പാടി, അന്പലവയൽ, പനമരം, നൂൽപ്പുഴ, പൊഴുതന സ്വദേശികളായ രണ്ടുപേർ വീതം, പൂതാടി, മൂപ്പൈനാട്, വൈത്തിരി, വെങ്ങപ്പള്ളി, സ്വദേശികളായ ഓരോരുത്തരും കൽപ്പറ്റ കഐസ്ആർടിസി ജീവനക്കാരായ കൊല്ലം ജില്ലക്കാരായ രണ്ടുപേരും കോഴിക്കോട്, എറണാകുളം, ഇടുക്കി ജില്ലക്കാരായ ഓരോരുത്തരും മേപ്പാടി, ബത്തേരി, തവിഞ്ഞാൽ, വെങ്ങപ്പള്ളി, ആരോഗ്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന 6 ആരോഗ്യ പ്രവർത്തകരുമാണ് സന്പർക്കത്തിലൂടെ രോഗബാധിതരായത്.

വിദേശം, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ

സെപ്റ്റംബർ 17ന് സൗദിയിൽ നിന്നെത്തിയ മീനങ്ങാടി സ്വദേശി, മസ് കറ്റിൽനിന്ന് വന്ന വെള്ളമുണ്ട സ്വദേശി, സെപ്റ്റംബർ 26ന് ജമ്മുകാശ്മീരിൽ നിന്ന് വന്ന മാനന്തവാടി സ്വദേശി, സെപ്റ്റംബർ 28 ന് കർണാടകയിൽ നിന്ന് വന്ന നൂൽപ്പുഴ സ്വദേശി, കർണാടകയിൽ നിന്ന് വന്ന മാനന്തവാടി സ്വദേശികളായ 3 പേർ, എന്നിവരാണ് രോഗബാധിതരായത്.

രോഗമുക്തി നേടിയവർ

വെള്ളമുണ്ട സ്വദേശികൾ 15, എടവക സ്വദേശികൾ 6, മേപ്പാടി, മാനന്തവാടി, തവിഞ്ഞാൽ, മുട്ടിൽ സ്വദേശികളായ നാല് പേർ വീതം, ബത്തേരി സ്വദേശികൾ 3, തിരുനെല്ലി, കണിയാന്പറ്റ സ്വദേശികളായ രണ്ടുപേർ വീതം, പനമരം, തൊണ്ടർനാട്, അന്പലവയൽ, മീനങ്ങാടി, തരിയോട്, പൊഴുതന, നെേ·നി, പൂതാടി, കോട്ടത്തറ സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

220 പേർ പുതുതായി നിരീക്ഷണത്തിൽ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ചൊവ്വാഴ്ച പുതുതായി നിരീക്ഷണത്തിലായത് 220 പേരാണ്. 225 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 3,794 പേർ. ചൊവ്വാഴ്ച വന്ന 106 പേർ ഉൾപ്പെടെ 669 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

ജില്ലയിൽ നിന്ന് ചൊവ്വാഴ്ച 2,160 പേരുടെ സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 86,977 സാന്പിളുകളിൽ 82,601 പേരുടെ ഫലം ലഭിച്ചു. ഇതിൽ 79,173 നെഗറ്റീവും 3,428 പോസിറ്റീവുമാണ്.