തൃശൂരിൽ കോവിഡ് വ്യാപനം കുറയുന്നു; ബുധനാഴ്ച 19 പോസിറ്റീവ്‌ കേസുകൾ മാത്രം

06:50 PM Aug 12, 2020 | Deepika.com
തൃശൂർ: തൃശൂർ ജില്ലയിൽ 19 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 55 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 445 ആണ്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2120 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1661 ആണ്.

സന്പർക്കരോഗബാധിതർ 16 ആണ്. അബുദാബിയിൽ നിന്ന് തിരിച്ചെത്തിയ ഒരാളും ഇതരസംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 2 പേരും കോവിഡ് ബാധിതരായി. അമല ആശുപത്രിയിലെ 2 പേർ ഉൾപ്പെടെ 3 ആരോഗ്യപ്രവർത്തകർ രോഗബാധിതരായി. ചാലക്കുടി, കഐസ്ഇ ക്ലസ്റ്ററുകളിൽ നിന്ന് ഓരോരുത്തർ രോഗബാധിതരായി. രോഗഉറവിടമറിയാത്ത 4 പേരുണ്ട്. മറ്റ് സന്പർക്കം വഴി പോസിറ്റീവ് ആയവർ 7 പേരാണ്.

ജില്ലയിലെ പോസിറ്റീവ് കേസുകൾ

1. ചാലക്കുടി ക്ലസ്റ്റർ കൊരട്ടി 43 പുരുഷൻ.

2. അമല ആശുപത്രി ആരോഗ്യ പ്രവർത്തക അവണ്ണൂർ 27 സ്ത്രീ.

3. അമല ആശുപത്രി ആരോഗ്യ പ്രവർത്തക കൈപ്പറന്പ് 29 സ്ത്രീ.

4. ആരോഗ്യ പ്രവർത്തക കണ്ടാണശ്ശേരി 50 സ്ത്രീ.

5. സന്പർക്കംകൈപ്പമംഗലം 1 ആണ്‍കുട്ടി.

6. സന്പർക്കം മുരിയാട് 28 പുരുഷൻ.

7. സന്പർക്കം കൈപ്പമംഗലം 2 മാസം പെണ്‍കുട്ടി.

8. സന്പർക്കംകൈപ്പറന്പ് 4 ആണ്‍കുട്ടി.

9. സന്പർക്കം കൈപ്പമംഗലം 8 പെണ്‍കുട്ടി.

10. സന്പർക്കം തിരുവില്വാമല 26 പുരുഷൻ.

11. സന്പർക്കം അഷ്ടമിചിറ 22 സ്ത്രീ.

12. കെ.എസ്.ഇ ക്ലസ്റ്റർ പുത്തൻച്ചിറ 50 സ്ത്രീ.

13. അബുദാബിയിൽ നിന്ന് വന്ന എസ്.എൻ പുരം സ്വദേശി 52 പുരുഷൻ.

14. ബീഹാറിൽ നിന്ന് വന്ന 33 പുരുഷൻ.

15. ബംഗളുരുവിൽനിന്ന് വന്ന വെളളാങ്കല്ലൂർ സ്വദേശി 42 പുരുഷൻ.

16. ഉറവിടമറിയാത്ത വെളളാങ്കല്ലൂർ സ്വദേശി 49 പുരുഷൻ.

17. ഉറവിടമറിയാത്ത പറപ്പൂകര സ്വദേശി 20 പുരുഷൻ.

18. ഉറവിടമറിയാത്ത ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി 48 സ്ത്രീ.

19. ഉറവിടമറിയാത്ത എരുമപ്പെട്ടി സ്വദേശി 42 പുരുഷൻ.


കോവിഡ് സംശയിച്ച് 57 പേരേയാണ് ബുധനാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 531 പേരെ ബുധനാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 535 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

ബുധനാഴ്ച 1194 സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 50468 സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 49698 സാന്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 770 സാന്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്‍റിനൽ സർവൈലൻസിന്‍റെ ഭാഗമായി 11299 പേരുടെ സാന്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.