ആലപ്പുഴയിൽ 30 പേർ കോവിഡ് പോസിറ്റീവ്; 20 പേർക്കു രോഗബാധ സന്പർക്കത്തിലൂടെ

06:43 PM Aug 10, 2020 | Deepika.com
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ 30 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 20 പേർക്കു സന്പർക്കത്തിലൂടെയാണു രോഗം പിടിപെട്ടത്. ഏഴു പേർ വിദേശത്തുനിന്നും മൂന്നു പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്.

കൃഷ്ണപുരം സ്വദേശിയായ ആണ്‍കുട്ടി, 21 വയസുള്ള കൃഷ്ണപുരം സ്വദേശി, 60 വയസ്‌സുള്ള പുന്നപ്ര സ്വദേശിനി, 63 വയസുള്ള പുന്നപ്ര സ്വദേശി, 22 വയസുള്ള പുന്നപ്ര സ്വദേശി, 20, 23 വയസുള്ള രണ്ടു പുറക്കാട് സ്വദേശിനികൾ, പട്ടണക്കാട് സ്വദേശികളായ 53 വയസുള്ള പുരുഷനും 42 വയസുള്ള സ്ത്രീയും, പട്ടണക്കാട് സ്വദേശിനിയായ പെണ്‍കുട്ടി, 27 വയസുള്ള കഞ്ഞിക്കുഴി സ്വദേശി, 44 വയസുള്ള ആലപ്പുഴ സ്വദേശി, കടക്കരപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടി, ചെട്ടിക്കാട് സ്വദേശിയായ ആണ്‍കുട്ടി, 30 വയസുള്ള വെച്ചൂർ സ്വദേശി, 57 വയസുള്ള ചേർത്തല സ്വദേശി, ഹരിപ്പാട് സ്വദേശികളായ പെണ്‍കുട്ടി, 54, 45 വയസുള്ള രണ്ട് പുരുഷൻമാർ, 53വയസുള്ള ഒരു സ്ത്രീ എന്നിവർക്കാണു ന്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

സൗദിയിൽനിന്ന് എത്തിയ 35 വയസുള്ള പുന്നപ്ര സ്വദേശി, ഷാർജയിൽനിന്നും എത്തിയ 44 വയസുള്ള പുന്നപ്ര സ്വദേശി, യമനിൽനിന്നും എത്തിയ 44 വയസുള്ള ചന്പക്കുളം സ്വദേശിനി, കുവൈറ്റിൽനിന്നും എത്തിയ 54 വയസുള്ള മങ്കൊന്പ് സ്വദേശി, ബഹറിനിൽനിന്നും എത്തിയ 33 വയസുള്ള ആലപ്പുഴ സ്വദേശി, യെമനിൽനിന്നും എത്തിയ 38 വയസുള്ള കണ്ടങ്കരി സ്വദേശി, ദുബായിൽ നിന്നെത്തിയ 53 വയസുള്ള ചന്പക്കുളം സ്വദേശി, നാഗ്പൂരിൽനിന്നും എത്തിയ 26 വയസുള്ള ചന്പക്കുളം സ്വദേശി, ചെന്നൈയിൽനിന്നും എത്തിയ പുന്നപ്ര സ്വദേശിനിയായ പെണ്‍കുട്ടി, ആസാമിൽനിന്നും എത്തിയ 29 വയസുള്ള ആലപ്പുഴ സ്വദേശി എന്നിവരാണു രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ.

ജില്ലയിൽ 25 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗവിമുക്തരായവരിൽ 15 പേർസന്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. 4 പേർ വിദേശത്തുനിന്ന് എത്തിയവരും 4 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 2 പേർ ആരോഗ്യ പ്രവർത്തകരുമാണ്. ആകെ 1098 പേർ ആശുപത്രികളിൽ ചികിൽസയിലുണ്ട്. 1522 പേർ രോഗമുക്തരായി.