കോട്ടയത്ത് കോവിഡ് വ്യാപനത്തിൽ കുറവ്; 15 പേർക്കു മാത്രം പുതുതായി രോഗബാധ

06:29 PM Aug 08, 2020 | Deepika.com
കോട്ടയം: കോട്ടയം ജില്ലയിൽ 15 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 12 പേർക്കും സന്പർക്കം മുഖേനയാണു രോഗം ബാധിച്ചത്. മൂന്നു പേർ വിദശത്തുനിന്ന് വന്നവരാണ്. 59 പേർ രോഗമുക്തരായി. നിലവിൽ 406 പേർ ചികിത്സയിലുണ്ട്.

ഇതുവരെ ആകെ 1514 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. 1105 പേർ രോഗമുക്തരായി. പുതിയതായി 593 സാന്പിൾ പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 544 സാന്പിളുകൾ പരിശോധനയ്ക്കയച്ചു.

സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന 176 പേരും വിദേശത്തുനിന്നുവന്ന 49 പേരും രോഗം സ്ഥിരീകരിച്ചവരുടെ സന്പർക്ക പട്ടികയിലുള്ള 35 പേരും ഉൾപ്പെടെ 260 പേർക്കു കൂടി ക്വാറൻറയിൻ നിർദേശിച്ചു. ജില്ലയിൽ ഇപ്പോൾ ആകെ 9590 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം സ്ഥിരീകരിച്ചവർ

സന്പർക്കം

1. അതിരന്പുഴയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ അതിരന്പുഴ സ്വദേശിനി(45)
2. അതിരന്പുഴ സ്വദേശി(29)
3. മീനടം സ്വദേശി(20)
4. നേരത്തെ രോഗം സ്ഥിരീകരിച്ച ടിവിപുരം സ്വദേശിയുടെ ഒന്നര വയസുള്ള ആണ്‍കുട്ടി
5. കോട്ടയത്തെ വൈദികൻ(48)
6. പനച്ചിക്കാട്ടെ വൈദികൻ(57)
7. ഏറ്റുമാനൂരിൽ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സന്പർക്ക പട്ടികയിലുണ്ടായിരുന്ന ഏറ്റുമാനൂർ സ്വദേശി(72)
8. ഏറ്റുമാനൂരിൽ ജോലിചെയ്യുന്ന പായിപ്പാട് സ്വദേശി(32)
9. ഏറ്റുമാനൂർ പുന്നത്തുറ സ്വദേശിനി(25)
10. ഏറ്റുമാനൂർ സ്വദേശി(56)
11. ചങ്ങനാശേരി ബോട്ട് ജെട്ടിയിലെ ഓട്ടോ ഡ്രൈവറായ വാഴപ്പള്ളി സ്വദേശി(49)
12. പാറത്തോട് സ്വദേശി(48)

സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവർ

13. സൗദി അറേബ്യയിൽനിന്ന് ജൂലൈ 27ന് എത്തി ഹോം ക്വാറന്ൈ‍റനിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(56)
14. അമേരിക്കയിൽനിന്നും ജൂലൈ എട്ടിന് എത്തി ഹോം ക്വാറന്ൈ‍റനിൽ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം കോട്ടമുറി സ്വദേശി(30)
15. ദുബായിൽനിന്നും ജൂലൈ 29ന് എത്തി ഹോം ക്വാറന്ൈ‍റനിൽ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(55)