തൃശൂരിൽ 60 പേർകൂടി പോസിറ്റീവ്; ചാലക്കുടി, ഇരിങ്ങാലക്കുട ക്ലസ്റ്ററുകളില്‍ ആശങ്ക

06:34 PM Jul 31, 2020 | Deepika.com
തൃശൂർ: തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 60 പേർക്ക്. ഇതിൽ ഭൂരിഭാഗം ആളുകൾക്കും സന്പർക്കത്തിലൂടെയാണു രോഗബാധ. ചാലക്കുടി ക്ലസ്റ്റർ, ഇരിങ്ങാലക്കുട ക്ലസ്റ്റർ, പട്ടാന്പി ക്ലസ്റ്റർ, കഐസ്ഇ ക്ലസ്റ്റർ എന്നിവിടങ്ങളിലാണ് കാര്യമായ രോഗവ്യാപനമുണ്ടാകുന്നതെന്നും കണക്കുകൾ പറയുന്നു.

രോഗം സ്ഥിരീകരിച്ചവര്‍:

1. ചാലക്കുടി ക്ലസ്റ്റർ ചാലക്കുടി സ്വദേശി 55 വയസ് പുരുഷൻ.
2. സന്പർക്കത്തിലൂടെ രോഗം പകർന്ന വടക്കാഞ്ചേരി സ്വദേശി 69 വയസ് സ്ത്രീ.
3. സന്പർക്കത്തിലൂടെ രോഗം പകർന്ന പുത്തൻച്ചിറ സ്വദേശി 43 വയസ്
4. സന്പർക്കത്തിലൂടെ രോഗം പകർന്ന പുത്തൻച്ചിറ സ്വദേശി 22 വയസ് പുരുഷൻ.
5. സന്പർക്കത്തിലൂടെ രോഗം പകർന്ന കൊടുങ്ങലൂർ സ്വദേശി 23 വയസ് സ്ത്രീ.
6. ഇരിങ്ങാലക്കുട ക്ലസ്റ്റർ കൊടക്കര സ്വദേശി 38 വയസ് സ്ത്രീ.
7. സന്പർക്കത്തിലൂടെ രോഗം പകർന്ന അടാട്ട് സ്വദേശി 63 വയസ് സ്ത്രീ.
8. സന്പർക്കത്തിലൂടെ രോഗം പകർന്ന കാട്ടാക്കാന്പാൽ സ്വദേശി 50 വയസ് സ്ത്രീ.
9. സന്പർക്കത്തിലൂടെ രോഗം പകർന്ന കാട്ടാക്കാന്പാൽ സ്വദേശി 30 വയസ് പുരുഷൻ.
10. ഇരിങ്ങാലക്കുട ക്ലസ്റ്റർ നടത്തറ സ്വദേശി 56 വയസ് സ്ത്രീ.
11. ഇരിങ്ങാലക്കുട ക്ലസ്റ്റർ നടത്തറ സ്വദേശി 65 വയസ് പുരുഷൻ.
12. ഉറവിടമറിയാത്ത സന്പർക്കത്തിലൂടെ രോഗം പകർന്ന കടവല്ലൂർ സ്വദേശി 52 വയസ് പുരുഷൻ.
13. പട്ടാന്പി ക്ലസ്റ്റർ വളളത്തോൾനഗർ സ്വദേശി 34 വയസ് സ്ത്രീ.
14. ഷാർജയിൽ നിന്ന് വന്ന വരവൂർ സ്വദേശി 30 വയസ് പുരുഷൻ.
15. പട്ടാന്പി ക്ലസ്റ്റർ കടവല്ലൂർ സ്വദേശി 52 വയസ് സ്ത്രീ.
16. പട്ടാന്പി ക്ലസ്റ്റർ കാട്ടാക്കാന്പാൽ സ്വദേശി 14 വയസ് ആണ്‍കുട്ടി.
17. ഖത്തറിൽനിന്ന് വന്ന മണല്ലൂർ സ്വദേശി 42 വയസ്.
18. സന്പർക്കത്തിലൂടെ രോഗം പകർന്ന അടാട്ട് സ്വദേശി 60 വയസ് സ്ത്രീ.
19. പട്ടാന്പി ക്ലസ്റ്റർ കടവല്ലൂർ സ്വദേശി 31 വയസ് പുരുഷൻ.
20. മഹാരാഷ്ട്രയിൽ നിന്ന് വന്ന ത്യശ്ശൂർ സ്വദേശി 28 വയസ് .
21. ദുബായിൽനിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി 46 വയസ് പുരുഷൻ.
22. ഇരിങ്ങാലക്കുട ക്ലസ്റ്റർ പൂമംഗലം സ്വദേശി 17 വയസ് ആണ്‍കുട്ടി.
23. സന്പർക്കത്തിലൂടെ രോഗം പകർന്ന അഴിക്കോട് സ്വദേശി 26 വയസ് പുരുഷൻ.
24. ഇരിങ്ങാലക്കുട ക്ലസ്റ്റർ പൂമംഗലം സ്വദേശി 83 വയസ് സ്ത്രീ.
25. ഇരിങ്ങാലക്കുട ക്ലസ്റ്റർ പൂമംഗലം സ്വദേശി 29 വയസ് സ്ത്രീ.
26. ഇരിങ്ങാലക്കുട ക്ലസ്റ്റർ പൂമംഗലം സ്വദേശി 1 വയസ്.
27. ഇരിങ്ങാലക്കുട ക്ലസ്റ്റർ പൂമംഗലം സ്വദേശി 55 വയസ് സ്ത്രീ.
28. ഉറവിടമറിയാത്ത സന്പർക്കത്തിലൂടെ രോഗം പകർന്ന കൊടുങ്ങലൂർ സ്വദേശി 36 വയസ് സ്ത്രീ.
29. കെ.എസ്.ഇ ക്ലസ്റ്റർ പൂമംഗലം സ്വദേശി 67 വയസ് പുരുഷൻ.
30. ഇരിങ്ങാലക്കുട ക്ലസ്റ്റർ മുരിയാട് സ്വദേശി 23 വയസ് പുരുഷൻ.
31. ഇരിങ്ങാലക്കുട ക്ലസ്റ്റർ കൊടക്കര സ്വദേശി 28 വയസ് .
32. കെ.എസ്.ഇ ക്ലസ്റ്റർ വേളൂക്കര സ്വദേശി 30 വയസ്.
33. കെ.എസ്.ഇ ക്ലസ്റ്റർ വേളൂക്കര സ്വദേശി 42 വയസ് സ്ത്രീ.
34. ഇരിങ്ങാലക്കുട ക്ലസ്റ്റർ ത്യക്കൂർ സ്വദേശി 30 വയസ് പുരുഷൻ.
35. ഇരിങ്ങാലക്കുട ക്ലസ്റ്റർ ചേർപ്പ് സ്വദേശി 29 വയസ് പുരുഷൻ.
36. ഇരിങ്ങാലക്കുട ക്ലസ്റ്റർ ഇരിങ്ങാലക്കുട സ്വദേശി 39 വയസ് സ്ത്രീ.
37. തമിഴ്നാട്ടിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി 58 വയസ് പുരുഷൻ.
38. സന്പർക്കത്തിലൂടെ രോഗം പകർന്ന ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി 62 വയസ് പുരുഷൻ.
39. കെ.എസ്.ഇ ക്ലസ്റ്റർ ഇരിങ്ങാലക്കുട സ്വദേശി 23 വയസ് പുരുഷൻ.
40. കെ.എസ്.ഇ ക്ലസ്റ്റർ ഇരിങ്ങാലക്കുട സ്വദേശി 23 വയസ് പുരുഷൻ.
41. സന്പർക്കത്തിലൂടെ രോഗം പകർന്ന ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി 33 വയസ് പുരുഷൻ.
42. ഇരിങ്ങാലക്കുട ക്ലസ്റ്റർ ഏറിയാട് സ്വദേശി 24 വയസ് പുരുഷൻ.
43. സന്പർക്കത്തിലൂടെ രോഗം പകർന്ന വാടാനപ്പിളളി കോർപ്പറേഷൻ സ്വദേശി 44 വയസ് പുരുഷൻ.
44. സന്പർക്കത്തിലൂടെ രോഗം പകർന്ന ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി 43 വയസ് പുരുഷൻ.
45. കെ.എസ്.ഇ ക്ലസ്റ്റർ മുരിയാട് സ്വദേശി 24 വയസ് പുരുഷൻ.
46. കെ.എസ്.ഇ ക്ലസ്റ്റർ മുരിയാട് സ്വദേശി 31 വയസ് പുരുഷൻ.
47. കെ.എസ്.ഇ ക്ലസ്റ്റർ മുരിയാട് സ്വദേശി 22 വയസ് പുരുഷൻ.
48. സന്പർക്കത്തിലൂടെ രോഗം പകർന്ന അയ്യന്തോൾ സ്വദേശി 58 വയസ് പുരുഷൻ.
49. സന്പർക്കത്തിലൂടെ രോഗം പകർന്ന മാടക്കത്തറ സ്വദേശി 22 വയസ് പുരുഷൻ.
50. സന്പർക്കത്തിലൂടെ രോഗം പകർന്ന കുന്നംകുളം സ്വദേശി 44 വയസ് പുരുഷൻ.
51. സന്പർക്കത്തിലൂടെ രോഗം പകർന്ന ത്യക്കുർ സ്വദേശി 44 വയസ് പുരുഷൻ.
52. സന്പർക്കത്തിലൂടെ രോഗം പകർന്ന കൊടക്കര സ്വദേശി 24 വയസ് പുരുഷൻ.
53. സന്പർക്കത്തിലൂടെ രോഗം പകർന്ന കൊടുങ്ങലൂർ സ്വദേശി 11 വയസ് പെണ്‍കുട്ടി.
54. സന്പർക്കത്തിലൂടെ രോഗം പകർന്ന കൊടുങ്ങലൂർ സ്വദേശി 13 വയസ് ആണ്‍കുട്ടി.
55. സന്പർക്കത്തിലൂടെ രോഗം പകർന്ന കൊടുങ്ങലൂർ സ്വദേശി 46 വയസ് പുരുഷൻ.
56. ചാലക്കുടി ക്ലസ്റ്റർ ചാലക്കുടി സ്വദേശി 55 വയസ് പുരുഷൻ.
57. ദുബായിൽ നിന്ന് വന്ന ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി 31 വയസ് പുരുഷൻ.
58. മസ്ക്കറ്റിൽ നിന്ന് വന്ന തൈക്കാട് സ്വദേശി 57 വയസ് പുരുഷൻ.
59. ആന്ധ്രാപ്രദേശിൽ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി 32 വയസ് പുരുഷൻ.
60. തമിഴ്നാട്ടിൽ നിന്ന് വന്ന ഓട്ടുപാറ സ്വദേശി 45 വയസ് പുരുഷൻ.