മലപ്പുറത്ത് 35 സന്പർക്ക രോഗികൾ; 23 രോഗികളുടെയും ഉറവിടമറിയില്ല

07:18 PM Jul 22, 2020 | Deepika.com
മലപ്പുറം: മലപ്പുറം ജില്ലയിൽ 61 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 52 പേർ രോഗമുക്തരായി. ഉറവിടമറിയാതെ 23 പേർക്കാണ് വൈറസ്ബാധ. രോഗബാധിതരായി ചികിത്സയിൽ 619 പേർ. ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,413 പേർക്ക്. 1,138 പേർക്ക് കൂടി പ്രത്യേക നിരീക്ഷണം. ആകെ നിരീക്ഷണത്തിലുള്ളത് 39,128 പേർ.

61 പേരിൽ 35 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗബാധ. ഇവരിൽ 23 പേർക്ക് രോഗബാധയുണ്ടായതിന്‍റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരിൽ ഒന്പത് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതും ശേഷിക്കുന്ന 17 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. 52 പേർ ജില്ലയിൽ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 787 പേർ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.

സന്പർക്കത്തിലൂടെ രോഗബാധയുണ്ടായവർ

ജൂലൈ 21 ന് രോഗം സ്ഥിരീകരിച്ച നിലന്പൂർ ജില്ലാ ആശുപത്രിയിലെ ്രെഡെവറുടെ കുടുംബാഗങ്ങളായ 63 വയസുകാരി, 16 വയസുകാരൻ, 18 വയസുകാരി, പത്ത് മാസം പ്രായമുള്ള കുട്ടി
നേരത്തെ രോഗം സ്ഥിരീകരിച്ച വസ്ത്ര വ്യാപാര മേഖലയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയുമായി ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശികളായ 25 വയസുകാരൻ, 35 വയസുകാരൻ
ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ച ഉൗർങ്ങാട്ടിരി സ്വദേശിയുമായി ബന്ധമുണ്ടായ ഉൗർങ്ങാട്ടിരി സ്വദേശികളായ 22 വയസുകാരൻ, മറ്റൊരു 22 വയസുകാരൻ
ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച പൊന്നാനി സ്റ്റേഷനിലെ പൊലീസുകാരനുമായി ബന്ധമുണ്ടായ കോട്ടക്കൽ സ്വദേശികളായ 29 വയസുകാരൻ, 45 വയസുകാരൻ
നേരത്തെ രോഗം സ്ഥിരീകരിച്ച ചുങ്കത്തറ സ്വദേശിയുമായി ബന്ധമുണ്ടായ ചുങ്കത്തറ സ്വദേശികളായ 16 വയസുകാരൻ, 36 വയസുകാരി

ഉറവിടമറിയാത്തവർ:

തിരൂരങ്ങാടിയിൽ മദ്രസാ അധ്യാപകനായ തിരൂരങ്ങാടി സ്വദേശി (28)
നല്ലളം കെ.എസ്.ഇ.ബിയിലെ കരാറുകാരനായ പള്ളിക്കൽ സ്വദേശി (29)
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പെരുവള്ളൂർ സ്വദേശി (58)
തിരൂരങ്ങാടി സ്വദേശി (71)
കൊണ്ടോട്ടിയിലും നിലന്പൂരിലും മത്സ്യ മാർക്കറ്റിൽ ലോറി ്രെഡെവറായി ജോലി ചെയ്യുന്ന നിലന്പൂർ സ്വദേശി (54)
കൊണ്ടോട്ടി മത്സ്യ മാർക്കറ്റിൽ ചുമട്ട് തൊഴിലാളിയായ കൊണ്ടോട്ടി സ്വദേശി (41)
നിലന്പൂർ മത്സ്യ മാർക്കറ്റിൽ ്രെഡെവറായ മന്പാട് സ്വദേശി (49)
മന്പാട് മത്സ്യ കച്ചവടം നടത്തുന്ന മന്പാട് സ്വദേശികളായ 36 വയസുകാരൻ, 34 വയസുകാരൻ, 40 വയസുകാരൻ
എടക്കരയിൽ മത്സ്യ കച്ചവടം നടത്തുന്ന എടക്കര സ്വദേശി (29)
നിലന്പൂർ മത്സ്യ മാർക്കറ്റിൽ ്രെഡെവറായ കരുവാരക്കുണ്ട് സ്വദേശി (31)
ചോക്കാട് മത്സ്യ കച്ചവടം നടത്തുന്ന ചോക്കാട് സ്വദേശി (42)
പെരിന്തൽമണ്ണയിൽ ഹോട്ടലിൽ പാചകക്കാരനായ ഏലംകുളം സ്വദേശി (56)
എറണാകുളത്ത് അക്കൗണ്ടന്‍റായി ജോലി ചെയ്യുന്ന കാവന്നൂർ സ്വദേശി (24)
മലപ്പുറം മത്സ്യ മാർക്കറ്റിൽ കച്ചവടം നടത്തുന്ന മലപ്പുറം സ്വദേശി (34)
നിലന്പൂരിൽ ഇൻഡസ്ട്രിയൽ തൊഴിലാളിയായ നിലന്പൂർ സ്വദേശി (19)
നിലന്പൂരിൽ ട്രാവൽസിൽ ്രെഡെവറായ നിലന്പൂർ സ്വദേശി (33)
കൊണ്ടോട്ടി മാർക്കറ്റിൽ ജോലി ചെയ്യുന്ന പള്ളിക്കൽ സ്വദേശി (51)
കൽപകഞ്ചേരി സ്വദേശി (28)
തിരുന്നാവായ സ്വദേശി (47)
പെരുവള്ളൂർ സ്വദേശി (30)
തിരൂരങ്ങാടി സ്വദേശി (19)

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ

ഗുജറാത്തിൽ നിന്നെത്തിയ എടക്കര സ്വദേശിനി (39)
ബംഗളൂരുവിൽ നിന്നെത്തിയവരായ പൊ·ള സ്വദേശി (23), എടവണ്ണ സ്വദേശി (31) നിലന്പൂർ സ്വദേശിനി (28)
മുംബൈയിൽ നിന്നെത്തിയ മൂർക്കനാട് സ്വദേശികളായ 21 വയസുകാരൻ, 17 വയസുകാരൻ, 39 വയസുകാരി, 48 വയസുകാരി
കർണാടകയിലെ തുംകൂരിൽ നിന്നെത്തിയ ആനക്കയം സ്വദേശി (40)

വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവർ

ജിദ്ദയിൽ നിന്നെത്തിയവരായ തൃക്കലങ്ങോട് സ്വദേശി (52), പുൽപ്പറ്റ സ്വദേശി (36), കൂട്ടിലങ്ങാടി സ്വദേശി (45), കാവന്നൂർ സ്വദേശി (39), ഒതുക്കുങ്ങൽ സ്വദേശി (26), അരീക്കോട് സ്വദേശി (31), തേഞ്ഞിപ്പലം സ്വദേശി (39)
ദുബായിൽ നിന്നെത്തിയവരായ മഞ്ചേരി സ്വദേശി (26), പെരുന്പടപ്പ് സ്വദേശി (38), എടവണ്ണ സ്വദേശി (36), അങ്ങാടിപ്പുറം സ്വദേശി (35), കുഴിമണ്ണ സ്വദേശി (55), കോഡൂർ സ്വദേശി (33), വെട്ടത്തൂർ സ്വദേശി (31), കാവന്നൂർ സ്വദേശി (24)
ദമാമിൽ നിന്നെത്തിയ നന്നന്പ്ര സ്വദേശി (24)
അജ്മാനിൽ നിന്നെത്തിയ ഉൗർങ്ങാട്ടിരി സ്വദേശി (32)

ജില്ലയിൽ ചികിത്സയിലുള്ളത് 619 പേർ

ജില്ലയിൽ രോഗബാധിതരായി 619 പേർ ഇപ്പോൾ ചികിത്സയിൽ കഴിയുന്നു. ഇതുവരെ 1,413 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി 1,138 പേർക്ക് കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.

നിരീക്ഷണത്തിലുള്ളത് 39,128 പേർ

39,128 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 770 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 373 പേരും നിലന്പൂർ ജില്ലാ ആശുപത്രിയിൽ നാല് പേരും തിരൂർ ജില്ലാ ആശുപത്രിയിൽ ഒരാളും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 48 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 52 പേരും കരിപ്പൂർ ഹജ്ജ് ഹൗസിൽ 206 പേരും കാലിക്കറ്റ് സർവ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 86 പേരുമാണ് ചികിത്സയിൽ കഴിയുന്നത്. 36,837 പേർ വീടുകളിലും 1,521 പേർ കോവിഡ് കെയർ സെന്‍ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

13,579 പേർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയിൽ നിന്ന് ഇതുവരെ 17,053 പേരുടെ സാന്പിളുകൾ പരിശോധനക്കയച്ചതിൽ 14,651 പേരുടെ ഫലം ലഭിച്ചു. 13,579 പേർക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,402 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.