കണ്ണൂർ ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ്; 15 പേര്‍ക്ക് സമ്പര്‍ക്കം വഴി

10:22 PM Jul 20, 2020 | Deepika.com
കണ്ണൂർ: ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ നാലു പേര്‍ വിദേശത്തു നിന്നും 29 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 15 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ.

ആശുപത്രികളില്‍ ചികിത്സയിലായിരുന്ന മൂന്നു പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 927 ആയി. ഇതില്‍ 536 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17736 പേരാണ്.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ നാലിന് ദോഹയില്‍ നിന്ന് 6ഇ 9750 വിമാനത്തിലെത്തിയ കുന്നോത്ത്പറമ്പ് സ്വദേശി 59കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 29ന് വഴി ദുബൈയില്‍ നിന്ന് ജി9 0454 വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശി 35കാരന്‍, ജൂലൈ 19ന് സൗദി അറേബ്യയില്‍ നിന്ന് 3793 വിമാനത്തിലെത്തിയ മാട്ടൂല്‍ സ്വദേശികളായ 53കാരന്‍, 17കാരി എന്നിവരാണ് രോഗം സ്ഥിരീകരിച്ച വിദേശത്ത് നിന്നെത്തിയവര്‍.

ബംഗളൂരുവില്‍ നിന്ന് ജൂലൈ രണ്ടിന് എത്തിയ ചെമ്പിലോട് സ്വദേശികളായ 44കാരന്‍, 37കാരന്‍, എട്ടിന് എത്തിയ കണ്ണൂര്‍ സ്വദേശി 46കാരന്‍, ചെമ്പിലോട് സ്വദേശി 28കാരന്‍, ഒന്‍പതിന് എത്തിയ പേരാവൂര്‍ സ്വദേശി 36കാരന്‍, ചെമ്പിലോട് സ്വദേശി 25കാരന്‍, പാനൂര്‍ സ്വദേശി 45കാരന്‍, 10ന് എത്തിയ കൂടാളി സ്വദേശി 31കാരന്‍, മാങ്ങാട്ടിടം സ്വദേശികളായ 22കാരി, 29കാരന്‍, ആറു മാസം പ്രായമുള്ള ആണ്‍കുട്ടി, 13ന് എത്തിയ കുന്നോത്ത്പറമ്പ് സ്വദേശി 53കാരന്‍, മാലൂര്‍ സ്വദേശി 33കാരന്‍, ചെമ്പിലോട് സ്വദേശി 29കാരി, 15ന് എത്തിയ കൂത്തുപറമ്പ് സ്വദേശി 37കാരന്‍, മാലൂര്‍ സ്വദേശി 32കാരന്‍, താഴെചൊവ്വ സ്വദേശി 42കാരന്‍, 18ന് എത്തിയ കീഴല്ലൂര്‍ സ്വദേശി 32കാരന്‍, ചാല സ്വദേശി 33കാരന്‍, മൈസൂരില്‍ നിന്ന് ജൂലൈ നാലിന് എത്തിയ ഇരിട്ടി സ്വദേശി 37കാരന്‍, ഒന്‍പതിന് എത്തിയ പേരാവൂര്‍ സ്വദേശികളായ 21കാരന്‍, 16കാരി, 55കാരന്‍, 45കാരി, 25കാരി, 15ന് എത്തിയ ചിറ്റാരിപ്പറമ്പ് സ്വദേശി 64കാരന്‍, 18ന് എത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശി 42കാരന്‍, മംഗലാപുരത്തു നിന്ന് ജൂലൈ 15ന് എത്തിയ മൊകേരി സ്വദേശി 56കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂലൈ 14ന് ചെന്നൈയില്‍ നിന്ന് 6ഇ 327 വിമാനത്തിലെത്തിയ ആലക്കോട് സ്വദേശി 30കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.

പിണറായി സ്വദേശി ഒമ്പത് വയസുകാരി, കുന്നോത്ത്പറമ്പ് സ്വദേശി 51കാരി, കതിരൂര്‍ സ്വദേശികളായ 40കാരി, 14കാരി, 20കാരി, 13കാരി, 54കാരി, 75കാരന്‍, 39കാരന്‍, 56കാരന്‍, 62കാരി, കോട്ടയം മലബാര്‍ സ്വദേശികളായ 23കാരി, 20കാരന്‍, കോളയാട് സ്വദേശി 32കാരി, കൂത്തുപറമ്പ് സ്വദേശി 60കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 15 പേര്‍.

കാസർഗോഡ് 28 പേര്‍ക്ക് കൂടി കോവിഡ്

കാസർഗോഡ്: ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും (അഞ്ചുപേരുടെ ഉറവിടം ലഭ്യമല്ല), എട്ടുപേര്‍ വിദേശത്തു നിന്നെത്തിയവരും ഒമ്പതുപേര്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരുമാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

മീഞ്ച പഞ്ചായത്തിലെ 40 കാരന്‍ (ഉറവിടം ലഭ്യമല്ല), കാറഡുക്ക പഞ്ചായത്തിലെ 34 കാരന്‍ (ഉറവിടം ലഭ്യമല്ല), തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 47 കാരന്‍ (പിതാവിന്‍റെ സര്‍ജറിക്കായി എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ 14 ദിവസം ഉണ്ടായിരുന്നു. ട്രെയിനില്‍ 18ന് നാട്ടിലെത്തി), മംഗല്‍പ്പാടി പഞ്ചായത്തിലെ 31 കാരന്‍ (ഉറവിടം ലഭ്യമല്ല), കുമ്പള പഞ്ചായത്തിലെ നാലുവയസുള്ള ആണ്‍കുട്ടി ( പ്രാഥമിക സമ്പര്‍ക്കം), കാസര്‍ഗോഡ് നഗരസഭയിലെ 48 കാരി (ഉറവിടം ലഭ്യമല്ല), 47 കാരന്‍ (കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാൻഡിലെ സ്‌പോര്‍ട്സ് ഷോപ്പ് ജീവനക്കാരന്‍), ഇദ്ദേഹത്തിന്‍റെ ഭാര്യയായ 38 കാരി, പനത്തടി പഞ്ചായത്തിലെ 56 കാരി (പ്രാഥമിക സമ്പര്‍ക്കം), ഇവരുടെ മകനായ 22 കാരന്‍, മൊഗ്രാല്‍-പുത്തൂര്‍ പഞ്ചായത്തിലെ ഒരു വയസുള്ള ആണ്‍കുട്ടി (പ്രാഥമിക സമ്പര്‍ക്കം).

വിദേശത്തു നിന്നെത്തിയവർ

ജൂലൈ ആറിന് ഖത്തറില്‍ നിന്നുവന്ന നീലേശ്വരം നഗരസഭയിലെ 34 കാരന്‍, വൊര്‍ക്കാടി പഞ്ചായത്തിലെ 36 കാരന്‍, സൗദിയില്‍ നിന്ന് ജൂലൈ 10ന് വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 37 കാരന്‍, ജൂലൈ 11 ന് വന്ന എന്‍മകജെ പഞ്ചായത്തിലെ 52 കാരന്‍, ദുബായില്‍ നിന്ന് ജൂണ്‍ 29 ന് വന്ന 22 കാരന്‍, ജൂലൈ മൂന്നിന് വന്ന 28 കാരി (ഇരുവരും ബളാല്‍ പഞ്ചായത്തിലുള്ളവര്‍), ജൂണ്‍ 21 ന് വന്ന ചെമ്മനാട് പഞ്ചായത്തിലെ 43 കാരന്‍, അബുദാബിയില്‍ നിന്ന് ജൂണ്‍ 27 ന് വന്ന പള്ളിക്കര പഞ്ചായത്തിലെ 45 കാരന്‍.

ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ

ജൂലൈ 15 ന് വന്ന മടിക്കൈ പഞ്ചായത്തിലെ 50 കാരന്‍ (ഹാസന്‍, കര്‍ണാടക), ജൂലൈ 15 ന് വന്ന ബളാല്‍ പഞ്ചായത്തിലെ 29 കാരന്‍ (ജമ്മു), ജൂലൈ നാലിന് വന്ന ബളാല്‍ പഞ്ചായത്തിലെ 27 കാരി, ജൂലൈ ഏഴിന് വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 26 കാരന്‍( പച്ചക്കറി വാഹന ഡ്രൈവര്‍) (ഇരുവരും മൈസൂരു), ജൂലൈ ആറിന് വന്ന പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ 21 കാരന്‍ (ചെന്നൈ), ജൂലൈ നാലിന്.