ഡോക്ടർമാരുടെ വിവരശേഖരണത്തിനു സർക്കാർ നിർദേശം; ചുമതല ഡിഎംഒക്ക്

07:12 PM May 20, 2020 | Deepika.com
തിരുവനന്തപുരം: കോവിഡ് കാലത്ത് സർക്കാരും സ്വകാര്യ ആശുപത്രികളും സഹകരിച്ചു പ്രവർത്തിക്കേണ്ടതുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രായമായവർ, രോഗികൾ എന്നിവർക്കു സംരക്ഷണം ആവശ്യമാണ്. ഇവരെ പരിശോധിക്കാൻ പ്രവർത്തനസന്നദ്ധരമായ ഡോക്ടർമാരുടെ വിവരങ്ങൾ ഡിഎംഒ ശേഖറിക്കണം. ചികിത്സ ആവശ്യമുള്ളവർക്ക് ഇത്തരം ഡോക്ടർമാരുടെ നന്പർ നൽകണം.

രോഗിക്ക് ഡോക്ടറെ കാണണമെങ്കിൽ ബന്ധപ്പെട്ട ആരോഗ്യകേന്ദ്രം അതിനുള്ള സൗകര്യമൊരുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.