ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ പീഡിപ്പിച്ചു; പരാതിയുമായി വീട്ടമ്മ

08:06 PM Feb 19, 2020 | Deepika.com
ലക്നോ: ബിജെപി എംഎൽഎയ്ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി. ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ രവീന്ദ്രനാഥ് ത്രിപാഠിക്കും അദ്ദേഹത്തിന്‍റെ ബന്ധുക്കളായ ആറുപേർക്കും എതിരെയാണു നാൽപതുകാരിയായ വീട്ടമ്മയുടെ പരാതി.

വിവാഹത്തിനു മുന്പു രവീന്ദ്രനാഥിന്‍റെ അന്തരവൻ സന്ദീപ് തിവാരി തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച വീട്ടമ്മ, 2017 നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് എംഎൽഎ ഉൾപ്പെടെ ഏഴു പേർ തന്നെ ഹോട്ടൽ മുറിയിൽവച്ച് ഒരു മാസം തുടർച്ചയായി ബലാത്സംഗത്തിന് ഇരയാക്കിയെന്നും പോലീസിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. പീഡനത്തെതുടർന്നു ഗർഭിണിയായ തന്നെ ഗർഭച്ഛിദ്രത്തിനു നിർബന്ധിച്ചെന്നും വീട്ടമ്മ പരാതിയിൽ പറയുന്നു.

സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും ബദോഹി ജില്ലാ പോലീസ് മേധാവി റാം ബദൻ സിംഗ് പറഞ്ഞു. വീട്ടമ്മയുടെ മൊഴി മജിസ്ട്രേറ്റിനു മുൻപിൽ രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുവതിയുടെ പരാതിയും ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നു രവീന്ദ്രനാഥ് ത്രിപാഠി പറഞ്ഞു. ആരോപണങ്ങൾ ശരിയാണെന്നു തെളിഞ്ഞാൽ താനും തന്‍റെ കുടുംബവും തൂക്കിലേറാൻ വരെ തയാറാണെന്നും എംഎൽഎ പറഞ്ഞു.