ശബരിമല യുവതിപ്രവേശം; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പോലീസ്

06:02 PM Nov 25, 2018 | Deepika.com
തിരുവനന്തപുരം: ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ ഐപിഎസ് അസോസിയേഷൻ ഒരുങ്ങുന്നു. വിധി നടപ്പാക്കുന്നതിന് കോടതിയിൽനിന്ന് മാർഗനിർദേശം തേടാനാണ് നീക്കം. ഹൈക്കോടതി പരാമർശങ്ങൾ ജോലി തടസപ്പെടുത്തുകയാണെന്നും വിധി നടപ്പാക്കാൻ കൃത്യമായ മാർഗ നിർദേശം നൽകണമെന്നുമാകും ഹർജിയിൽ ആവശ്യപ്പെടുക.

ഇക്കാര്യത്തിൽ നിയമോപദേശം തേടി ഉന്നത ഉദ്യോഗസ്ഥർ ഡൽഹിയിൽ അഭിഭാഷകരുമായി ചർച്ച നടത്തി. മൂന്ന് ദിവസത്തിനുള്ളിൽ ഹർജി നൽകാനാണ് തീരുമാനം. നിയമോപദേശം അനുകൂലമായാൽ സർക്കാരിന്‍റെ അനുമതി തേടിയാകും ഹർജി നൽകുക.