അമേരിക്കയിൽ ചൈനീസ് ചാര ബലൂൺ: റിസർച്ചിനുള്ളതെന്ന് ചൈന

04:42 AM Feb 04, 2023 | Deepika.com
ബെയ്ജിംഗ്: അമേരിക്ക വ്യോമാതിർത്തി ലംഘിച്ച് ചൈനീസ് ചാര ബലൂൺ. അതേസമയം, കാലാവസ്ഥാ റിസർച്ചിന്‍റെ ഭാഗമായുള്ള ബലൂൺ ആണു പറന്നതെന്നും സംഭവത്തിൽ ഖേദം രേഖപ്പെടുത്തുന്നുവെന്നും ചൈന അറിയിച്ചു.

അന്താരാഷ്ട്ര നിയമങ്ങൾ ഉത്തരവാദിത്വത്തോടെ പാലിക്കുന്ന രാജ്യമാണു ചൈനയെന്നും ഏതെങ്കിലും പരമാധികാര രാജ്യത്തിന്‍റെ വ്യോമാതിർത്തി ലംഘിക്കാൻ ഉദ്ദേശ്യമില്ലെന്നും വിദേശകാര്യമന്ത്രാലയം വക്താവ് മാവോ നിംഗ് പറഞ്ഞു.

അമേരിക്കയുടെ ആണവ മിസൈലുകൾ സ്ഥാപിച്ചിട്ടുള്ള മൊണ്ടാനയിലെ വ്യോമസേനാ താവളത്തിനു മുകളിൽ ചൈനീസ് ചാര ബലൂൺ കണ്ടെത്തിയെന്ന റിപ്പോർട്ട്, പെന്‍റഗൺ വൃത്തങ്ങളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്. വിവരങ്ങൾ ശേഖരിക്കാൻ ഉദ്ദേശിച്ചു തന്നെയാണ് ബലൂൺ വിക്ഷേപിക്കപ്പെട്ടതെന്നതിൽ ഉറപ്പുണ്ടെന്നും പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ പറഞ്ഞു. അമേരിക്കൻ വ്യോമാതിർത്തിയിൽ ചൈനീസ് ബലൂൺ കണ്ടെത്തിയതിനെത്തുടർന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ ചൈനാ സന്ദർശനം നീട്ടിവച്ചു. ചൈനയിലേക്കു പുറപ്പെടുന്നതിനു തൊട്ടു മുന്പാണു യാത്ര നീട്ടിവച്ചത്.

വിമാനങ്ങൾ പറക്കുന്ന ഉയരത്തിനും മുകളിലുള്ള ബലൂൺ ജനങ്ങൾക്കു ഭീഷണിയല്ലെന്നു പെന്‍റഗൺ വക്താവ് ബ്രിഗേഡിയർ ജനറൽ പാട്രിക് റൈഡർ പിന്നീട് വിശദീകരിക്കുകയുണ്ടായി. കഴിഞ്ഞ വർഷങ്ങളിലും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വേണ്ട മുൻകരുതലുകൾ എടുത്തിട്ടുള്ളതിനാൽ നിർണായക വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തെക്കുറിച്ച് പ്രസിഡന്‍റ് ജോ ബൈഡനെ ധരിപ്പിച്ചതായും വേണ്ട നടപടികളെടുക്കാൻ അദ്ദേഹം സൈന്യത്തിനു നിർദേശം നല്കിയതായും പേരു വെളിപ്പെടുത്താത്ത മറ്റൊരുദ്യോഗസ്ഥൻ അറിയിച്ചു.