“യുഎഇ ലോകത്തെ വലിയ സംയോജിത സ്വര്‍ണ വിപണിയാകും”

10:01 PM Nov 26, 2022 | Deepika.com
കൊച്ചി: യുഎഇ ലോകത്തെ വലിയ സംയോജിത സ്വര്‍ണ വിപണിയാകുമെന്നു ഐബിഎംസിയുടെ ആഭിമുഖ്യത്തില്‍ ബുര്‍ജ് ഖലീഫയിലെ അര്‍മാനിയില്‍ നടന്ന ഗോള്‍ഡ് കണ്‍വന്‍ഷന്‍ വിലയിരുത്തി.

രാജ്യത്തെ സ്വര്‍ണ വ്യവസായത്തിലേക്കു നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും അതിര്‍ത്തികള്‍ക്കപ്പുറത്തുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് സമ്മേളനം സംഘടിപ്പിച്ചത്.

എണ്ണയിതര വാണിജ്യക്കുതിപ്പിന്‍റെ ഭാഗമായി സമയബന്ധിതമായ പരിഷ്‌കാരങ്ങള്‍ വഴി സ്വര്‍ണവ്യവസായത്തിന് എല്ലാ പിന്തുണയും യുഎഇ നല്‍കുന്നുവെന്നും ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള വൈവിധ്യവത്കരണ പരിപാടിയില്‍ ഒന്നാണിതെന്നും ഇന്‍റര്‍നാഷണല്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് (ഐസിസി യുഎഇ) ചെയര്‍മാനും യുഎഇ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഫെഡറേഷന്‍ സെക്രട്ടറി ജനറലുമായ ഹുമൈദ് ബിന്‍ സാലം മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.

മേഖലയിലെ വലിയ ഹൈബ്രിഡ് ഗ്ലോബല്‍ ഗോള്‍ഡ് കണ്‍വന്‍ഷന്‍ ആയിരുന്നു ഇതെന്ന് ഐബി എംസി ഫിനാന്‍ഷല്‍ പ്രഫഷന്‍സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി.കെ.സജിത് കുമാര്‍ ചൂണ്ടിക്കാട്ടി.

50 രാജ്യങ്ങളില്‍നിന്നുള്ള നയതന്ത്രജ്ഞര്‍, ഡിപ്ലോമാറ്റിക് എന്‍ക്ലേവിന്‍റെ പ്രത്യേക സെഷനില്‍ പങ്കെടുത്തു.