മകനെ ന്യായീകരിച്ച് ട്രംപ്

10:33 PM Aug 06, 2018 | Deepika.com
വാഷിംഗ്ടൺ ഡിസി: തന്‍റെ മകൻ ഡോണൾഡ് ട്രംപ് ജൂണിയർ 2016 ജൂണിൽ ക്രെംലിനുമായി ബന്ധമുള്ള നത്താലിയ വെസൽനിറ്റ്സ്കയുമായി കൂടിക്കാഴ്ച നടത്തിയത് എതിരാളി ഹില്ലരി ക്ളിന്‍റനെക്കുറിച്ചുള്ള വിവരങ്ങൾ തേടിയായിരുന്നുവെന്നു യുഎസ് പ്രസിഡന്‍റ് ട്രംപ് സമ്മതിച്ചു.

ഇതിൽ നിയമപരമായി തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പൽ ട്രംപിനുവേണ്ടി റഷ്യ ഇടപെട്ടെന്ന ആരോപണത്തെക്കുറിച്ചു സ്പെഷൽ കൗൺസൽ മുള്ളർ അന്വേഷണം നടത്തിവരികയാണ്. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ വേട്ടയാടലാണിതെന്ന് നേരത്തെ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.