ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിൽ ജെയുഡി നേതാവ് ഹാഫീസ് സയിദിനു യാതൊരു പങ്കുമില്ലെന്ന് മുൻ പാക് സൈനിക ഭരണാധികാരി പർവേസ് മുഷാറഫ്.
സയിദിന്റെ തലയ്ക്ക് അമേരിക്ക ഒരുകോടി ഡോളർ വിലയിട്ടിരിക്കേയാണ് മുഷാറഫ് സയിദിനു ക്ലീൻചിറ്റു നൽകിയത്. സയിദിന്റെ സംഘടനയെ യുഎസ് ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഈ വർഷം ജനുവരിയിൽ സയിദിനെ പാക് ഭരണകൂടം വീട്ടുതടങ്കലിലാക്കി.
ഹാഫീസ് സയിദിനു മുഷാറഫിന്റെ ക്ലീൻചിറ്റ്
12:30 AM Apr 25, 2017 | Deepika.com