ദ ഗ്രേറ്റ് ഇന്ത്യൻ സർക്കസ്

12:48 AM Mar 07, 2019 | Deepika.com
മീശാന്‍റെ കൈ നോക്കിയ കൈനോട്ടക്കാരി പറഞ്ഞതു നല്ലകാലത്തു ഗുണംപിടിക്കുമെങ്കിലും അന്ത്യകാലത്തു ജലപ്രളയം, കലാപം, വനിതാമതിൽ, നോട്ട് നിരോധനം, സ്ത്രീപീഡനം, ബന്ദ്- ജാഥാ പാർട്ടിയുടെ വിളയാട്ടം, ചാക്കിട്ടുപിടിത്തം, മിന്നൽ ഹർത്താലുകൾ ഇത്യാദികൾ കാണേണ്ടിവരുമെന്നാണ്. മീശാനു കൈനോട്ടം, മഷിനോട്ടം, മുഹൂർത്തം, രാഹുകാലം, ജ്യോതിഷം, ചാത്തൻസേവ, വലതുകാൽവയ്പ്, ക്ഷുദ്രപ്രയോഗം ആദിയായവയിൽ വിശ്വാസമില്ലെങ്കിലും ലക്ഷ്മിയമ്മാൾ പറഞ്ഞതു ശരിയാണെന്ന് ഇപ്പോൾ തോന്നിത്തുടങ്ങിയിട്ടുണ്ട്. എങ്കിൽ "അനായാസേന മരണം ക്ലേശംവിനാ ശിഷ്‌ട ജീവിതം' എന്നാകട്ടെ.

പക്ഷേ, ഒരാഗ്രഹം അവശേഷിക്കുന്നു. തപാൽവകുപ്പ് ഇൻലൻഡ് അടിച്ചിറക്കുന്നതു കണ്ടിട്ട് (ഇപ്പോൾ ഇൻലൻഡ് മുക്ത ഭാരതമാണല്ലോ) പരലോകം പൂകണമെന്നുണ്ട്. ആ  കടലാസുകഷണം ഏതെങ്കിലും നിർഭാഗ്യവാന് അയച്ചാൽ അത് ഒരുമാസം കഴിഞ്ഞ് കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യാമെങ്കിലും!

അങ്ങ് ഇന്ദ്രപ്രസ്ഥത്തിൽ സോണിയാമ്മയുടെ കൈ (പത്തി)നോക്കിയിട്ടു കൈനോട്ടക്കാരി പറഞ്ഞത്, ഈ വർഷം ഭാരതത്തിൽ രാഹുകാലം തുടങ്ങിയേക്കുമെന്നാണ്.

ഈ ഭൂലോകം പിറന്നത് ഏതോ വലിയ പൊട്ടിത്തെറിയിലൂടെയാണ് എന്നാണല്ലോ ബുദ്ധിയും ബോധവുമുള്ളവർ പറയുന്നത്. മീശാന്‍റെയും ദൈവത്തിന്‍റെയും നാടായ കേരളത്തിലെ കാര്യങ്ങൾ കാണുന്പോൾ ഇവിടം പൊട്ടിത്തെറിയിലൂടെയല്ല വെറും തെറിയിലൂടെയാണ് ഉണ്ടായതെന്നു തോന്നും. പിന്നെ ഭാർഗവരാമ കഥ വെറും കഥയാണെന്നു നമ്മുടെ എംജിഎസ് സാർ സിദ്ധാന്തിച്ചിട്ടുണ്ടല്ലോ. നമ്മുടെ കലിതുള്ളും കാലത്തിലെ ചില കാര്യങ്ങൾ മീശാൻ ഒന്നും നിരീക്ഷിച്ചോട്ടെ.

മുന്നണികൾ

ഇന്ത്യയിൽ അഞ്ഞൂറിലധികം രാഷ്‌ട്രീയ പാർട്ടികൾ ഉണ്ടെന്നു കേൾക്കുന്നു. ചിലവ വെറും ക്ഷുദ്രപാർട്ടികൾ- തെരഞ്ഞെടുപ്പുകാലത്ത് മനുഷ്യനെ മെനക്കെടുത്താനുള്ള ഞാഞ്ഞൂലുകൾ. ഈർക്കിലി പാർട്ടികളും ഉലക്ക പാർട്ടികളും ഉണ്ട്. പക്ഷേ എപ്പോഴും രണ്ടു മുന്നണികൾ എന്നു സങ്കല്പിക്കാം. ജനദ്രോഹമുന്നണിയും പ്രതികാര മുന്നണിയും. ഭരണപക്ഷവും പ്രതിപക്ഷവും എന്നാണ് വയ്പ്. തങ്ങളെ വിജയിപ്പിച്ചതിനു ഭരണപക്ഷവും തോല്പിച്ചതിനു പ്രതിപക്ഷവും ജനങ്ങളെ ശിക്ഷിക്കുന്നു. ഒരു മുന്നണിയും ശാശ്വതമല്ല.

ലോകത്തിലെ ആദ്യ മുന്നണി മണ്ണാങ്കട്ടയും കരിയിലയുമായിരുന്നല്ലോ. ആ സഖ്യത്തിന് എന്തുപറ്റി എന്ന് എല്ലാവർക്കും അറിയാം. ഇവിടെ ഒരു മുന്നണിയിലുള്ള പാർട്ടി പെട്ടെന്നു മുന്നണിമാറും, ഞങ്ങൾ മാറില്ല എന്നു പറഞ്ഞാൽ അതിനർഥം തീർച്ചയായും മാറുമെന്നാണ്. മാറിയവർ ആകർഷകമായ എന്തെങ്കിലും വാഗ്ദാനം ലഭിച്ചാൽ വീണ്ടും വരും.

റിസോർട്ട് രാഷ്‌ട്രീയം

ആന്ധ്രയിൽ തുടങ്ങി അഖിലേന്ത്യനായി മാറിയ ഈ പരിപാടിക്കു നമോവാകം! ഭൂരിപക്ഷം തെളിയിക്കാനും തെളിയിക്കപ്പെടാതിരിക്കാനുമുള്ള തത്രപ്പാടിൽ എംഎൽഎമാരെ രഹസ്യസങ്കേതത്തിലേക്കു മാറ്റി, ആവശ്യം വരുന്പോൾ അവരെ പുറത്തിറക്കുന്ന പരിപാടിയാണിത്. രഹസ്യവാസക്കാലത്ത് വൻതുകകൾ, മന്ത്രിപ്പണി, ചെയർമാൻസ്ഥാനം, വിപ്പ്, വീപ്പ എന്നിവ വാഗ്ദാനം ചെയ്യപ്പെടും. അവസാനംവരെ പിടിച്ചുനിൽക്കുന്നവൻ രക്ഷപ്പെടും. രഹസ്യസങ്കേതം കടുവാസങ്കേതമോ സിംഹത്താവളമോ ആയാൽ നന്ന്. പ്രലോഭകർ അവിടെ ചെല്ലുകയില്ല.

പന്തംകൊളുത്തി പ്രകടനം

ഇതൊരു നല്ലയിനം തന്നെ. വൈദ്യുതിക്ഷാമമുള്ള ഈ കാലത്ത് പന്തങ്ങൾ തെളിച്ചാൽ അത്രയും വെളിച്ചമാകുമല്ലോ. ഹനുമാനു ലങ്കാദഹനം നടത്തിയതുപോലെ വാലുള്ളവരെങ്കിൽ ഹനുമാന്‍റെ പിൻതലമുറക്കാർ അതിൽ തീകൊളുത്തിയാൽ കേരളത്തെ ദഹിപ്പിക്കാം. അതുകഴിഞ്ഞു നമുക്കു നവകേരളം സൃഷ്ടിക്കാം. അതിനു ഹർത്താൽ, മതിൽ, ചുവരെഴുത്ത്, ബക്കറ്റ് പിരിവ് തുടങ്ങിയ ജനകീയ ജനാധിപത്യ ഉരുപ്പടികൾ ചേർക്കാവുന്നതാണ്. നവകേരളം നരകകേരളമാക്കരുതേ എന്നു മീശാൻ പ്രാർഥിക്കുന്നു.

പ്രസ്താവന-തിരുത്തി പ്രസ്താവന

ഇത് അടുത്തകാലത്തു കണ്ടുവരുന്ന ഒരു സുന്ദര കലാരൂപമാണ്. ഒരു വിരുതൻ (മിക്കവാറും മന്ത്രി) ഒരു പ്രസ്താവന കരുതിക്കൂട്ടി നടത്തുന്നു. നിഷ്കളങ്കർ പ്രതിഷേധിക്കുന്നു. ഉടൻ ആദ്യ പ്രസ്താവനക്കാരൻ പറയും താൻ അങ്ങനെ പറഞ്ഞിട്ടില്ല, മാധ്യമസൃഷ്ടിയാണ് എന്നൊക്കെ. ഈ വിദ്യ ഗ്രീക്കുകാരാണ് തുടങ്ങിയത് എന്നു കേൾക്കുന്നു. അപ്പോൾ ഫോർമുല ഇങ്ങനെ: പ്രസ്താവന - പ്രതിഷേധം-നിഷേധം.

ചില ചർച്ചകൾ

ഇന്ത്യാ വിഭജനത്തിനുശേഷം നാട്ടിൽ രണ്ടു പ്രധാന വിഭജന ചർച്ചകൾ ഉണ്ട്.
1. തെരഞ്ഞെടുപ്പു വരുന്പോൾ സീറ്റ് വിഭജനം. 2. ജയിച്ച മുന്നണിയിൽ വകുപ്പുവിഭജന ചർച്ച. മുന്നണിയല്ലേ, ആരെയും പിണക്കാൻ വയ്യ. കൺവീനർക്ക് ഉറക്കമില്ല. ഈർക്കിലി പാർട്ടിക്കാർ വിടുമോ. ചിലർ ഒരിടത്തും എത്താത്തതുകൊണ്ട് ഒറ്റയ്ക്കുനിന്ന് തോൽക്കാൻ തീരുമാനിക്കും. അതാണ് നാടിനു നല്ലത്. വകുപ്പുവിഭജനം എന്ന കീറാമുട്ടി തീർന്നുവരുന്പോഴേക്കും ആഴ്ചകളെടുക്കും. പക്ഷേ മുഖ്യൻ നേരത്തേ തന്നെ സത്യപ്രതിജ്ഞ ചെയ്തിരിക്കും. ഞങ്ങൾക്ക് ഈ വകുപ്പുതന്നെ കിട്ടണം എന്നു ശഠിക്കുന്നതിന്‍റെ പിന്നിൽ നാട് നന്നാക്കാനുള്ള ആവേശമാണ് എന്ന് എൽപി സ്കൂൾ കുട്ടികൾക്ക് തന്നെ അറിയാം. വാസ്തവത്തിൽ നാടിന്‍റെ ഭരണം എൽപി സ്കൂൾ വിദ്യാർഥികളെ ഏല്പിക്കാവുന്നതാണ്. കൈയിട്ടു വാരാൻ അവർക്ക് അറിയില്ലല്ലോ. പിന്നെ അറിവ് ഒന്നും ആവശ്യമില്ല, അതിന് ഐഎഎസുകാർ ഉണ്ടല്ലോ.


മീശാൻ