ചേട്ടാ എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല; രാത്രി രണ്ടരയ്ക്ക് വിളിച്ച് ദിലീപ് പറഞ്ഞു; മുകേഷ് പറയുന്നു

10:22 AM Jul 29, 2023 | Deepika.com

നടൻ ദിലീപ് തന്നെക്കുറിച്ച് കണ്ടെത്തിയ രസകരമായ സംഭവം ഓർത്തെ‌ടുത്ത് മുകേഷ്. പൊള്ളാച്ചിയിൽ നിന്നും മുകേഷിന്‍റെ ഇരട്ടസഹോദരനെ കണ്ടെത്തിയെന്നും അത് വിളിച്ച് പറയാതെ തനിക്ക് ഉറക്കം വരുന്നില്ലെന്നുമാണ് ദിലീപ് പറഞ്ഞതെന്ന് മുകേഷ് ഓർക്കും.

പൊള്ളാച്ചിയിൽ ഒരു തമിഴ് പോസ്റ്റർ കണ്ടെന്നും അയാൾ തമിഴിലെ വലിയൊരു രാഷ്ട്രീയ നേതാവാണെന്നും കാണാൻ മുകേഷിനെ പോലെ തന്നെയുമാണെന്നാണ് ദിലീപ് കണ്ടെത്തിയത്.

പിറ്റേന്ന് രാവിലെയും ആശ്ചര്യം അടക്കാൻ കഴിയാതെ ദിലീപ് വിളിച്ചെന്നും അവിടെ ചെന്ന് പോസ്റ്റർ കാണാൻ നിർബന്ധിച്ചപ്പോൾ അത് താൻ തന്നെയാണ്, നീ ഇതിപ്പോ ആരോടും പറയണ്ട, ഒരു സിനിമയിൽ രാഷ്ട്രീയക്കാരൻ ആയി അഭിനയിച്ചതിന്‍റെ പോസ്റ്റർ ആണ് എന്ന് ദിലീപിനോട് ഒടുവിൽ തുറന്നു പറഞ്ഞുവെന്നും മുകേഷ് വെളിപ്പെടുത്തി.

ഒരു ദിവസം രാത്രി ഞാൻ കൊല്ലത്ത് ഉള്ളപ്പോൾ രാത്രി ഒരു രണ്ടര മണിയൊക്കെ ആയിക്കാണും, എനിക്ക് ഒരു ഫോൺ കോൾ വന്നു. ദിലീപിന്‍റെ കോൾ ആണ്. അത്ര അത്യാവശ്യം ഇല്ലെങ്കിൽ ദിലീപ് രാത്രി രണ്ടരയ്ക്ക് വിളിക്കില്ലല്ലോ എന്ന് ഞാനും ആലോചിച്ചു.

ഞാൻ കോൾ എടുത്തു. ദീലിപ് പറയുകയാണ്, ‘ചേട്ടാ ഉറക്കം വരുന്നില്ല, ഉറങ്ങാൻ പറ്റുന്നില്ല. ഞാൻ ഇപ്പോൾ ഷൂട്ടിംഗ് കഴിഞ്ഞു വന്നതേ ഉള്ളൂ, നാളെ രാവിലെ വിളിക്കാം എന്ന് വിചാരിച്ചതാണ്. പക്ഷേ ഇത് ചേട്ടനോട് പറയാതെ എനിക്കിന്ന് ഉറങ്ങാൻ പറ്റില്ല’.

ഞാൻ ചോദിച്ചു എന്താണ് ഇത്ര സീരിയസ് കാര്യം. ‘ചേട്ടനെ പോലെ തമിഴ്നാട്ടിൽ ഒരാളുണ്ട്, അദ്ദേഹം രാഷ്ട്രീയക്കാരനാണ്.’ ഞാൻ ചോദിച്ചു ‘നീ നേരിട്ടു കണ്ടോ?’

ദിലീപ് പറഞ്ഞു, ‘നാളെ കാണും. അയാളുടെ വീടൊക്കെ അന്വേഷിക്കാൻ ഞാൻ ഏൽപിച്ചിട്ടുണ്ട്. ഞാൻ ചോദിച്ചു ‘‘പിന്നെ ഇപ്പൊ എന്താ പറയാൻ കാര്യം?’’ ദിലീപ് പറഞ്ഞു ‘ഒരു പോസ്റ്റർ കണ്ടു. വലിയ ഏതോ നേതാവ് ആണ് ഇലക്‌ഷന് നിൽക്കുന്നു. ചേട്ടൻ അല്ലെന്ന് ആരും പറയില്ല, ഇതിൽ എന്തോ ഉണ്ട്, ചേട്ടൻ വീട്ടിൽ ചോദിക്കണം അല്ലെങ്കിൽ സ്വന്തക്കാരോടോ ഏറ്റവും അടുത്ത ആൾക്കാരോടോ ചോദിക്കണം, ഇതിൽ എന്തോ തകരാർ ഉണ്ട്, ചേട്ടാ കയ്യ് ഒക്കെ എങ്ങനെയാ മാറിപ്പോകുന്നത്, ചേട്ടന്‍റെ കൈയും കഴുത്തും തടിയുമൊക്കെ, എല്ലാം അത് തന്നെ.