എന്‍റെ ഇത്താക്ക് ജൻമദിനാശംസകൾ; സുറുമിത്താക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ

11:30 AM Apr 18, 2023 | Deepika.com

സഹോദരി സുറുമിക്ക് ജൻമദിനാശംസകളുമായി നടൻ ദുൽഖർ സൽമാൻ. ഒരുമിച്ച് നമ്മൾ പങ്കുവച്ച സമയങ്ങളാണ് ഏറ്റവും മനോഹരവും ലളിതവുമായ നിമിഷങ്ങളെന്നും ഒരുമിച്ച് സമയം ചെലവിടാനും യാത്രകൾ പോകാനുമൊക്കെ കഴിയട്ടെയെന്നും ദുൽഖർ ആശംസിച്ചു.

എന്‍റെ ഇത്തയ്ക്ക് പിറന്നാൾ ആശംസകൾ. ലളിതമായ കാര്യങ്ങളെക്കാള്‍ മികച്ചതായി വേറൊന്നുമില്ല. നമ്മള്‍ ഒരുമിച്ച് പങ്കുവച്ച സമയമാണ് ഏറ്റവും ലളിതം. വ്യത്യസ്തമായ ഇടങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്.

ഈ വര്‍ഷമെങ്കിലും ഒരുമിച്ച് സമയം ചെലവിടാനും ഒരുപാട് യാത്രകള്‍ പോകാനുമൊക്കെ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. അങ്ങനെ നമ്മള്‍ ഒരുമിച്ച് ഉണ്ടാകുന്നതിനേക്കാള്‍ സന്തോഷം മറ്റൊന്നിനുമില്ല.
ദുൽഖറിന്‍റെ വാക്കുകൾ.



മമ്മൂട്ടിയുടെയും സുൽഫത്തിന്‍റെയും മൂത്തമകളായ സുറുമി ഒരു ചിത്രകാരിയാണ്. ചെന്നൈ സ്റ്റെല്ലാ മേരീസില്‍നിന്ന് ഫൈന്‍ ആര്‍ട്സില്‍ ബിരുദം നേടിയ സുറുമി ലണ്ടന്‍ ചെല്‍സി കോളജ് ഓഫ് ആര്‍ട്സില്‍നിന്നാണ് ബിരുദാനന്തരബിരുദം നേടിയത്.

ഭര്‍ത്താവ് ഡോ. റെയ്ഹാന്‍ സയ്യദ്. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന മദർഹുഡ് ആശുപത്രിയുടെ ഡയറക്ടർ കൂടിയാണ് സുറുമി.