വിവാഹബന്ധത്തിൽ നൂറുശതമാനം നൽകി, എന്നാൽ: തുറന്ന് പറഞ്ഞ് സമാന്ത

09:48 AM Apr 03, 2023 | Deepika.com

വിവാഹജീവിതം മുന്നോട്ടു കൊണ്ടുപോകാൻ താൻ നൂറുശതമാനവും നൽകിയെന്നും എന്നാൽ അത് ഫലപ്രദമായില്ലെന്നും നടി സമാന്ത. റിലീസിനൊരുങ്ങുന്ന ശകുന്തള എന്ന ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടികൾക്കിടയിലാണ് താരം മനസ് തുറന്നത്.

വിവാഹമോചനത്തിന് ശേഷം നിരവധി അധിഷേപങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും താൻ ഇരയായെന്നും അവസാനിക്കുമെന്ന് തോന്നിയിടത്തുനിന്നും ഉയർത്തെഴുന്നേൽക്കുകയായിരുന്നുവെന്നും സമാന്ത പറയുന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പൂർണബോധ്യം തനിക്കുണ്ടായിരുന്നുവെന്നും പിന്നെന്തിനാണ് താനിതൊക്കെ അനുഭവിക്കുന്നതെന്ന് തോന്നിയെന്നും അവർ പറഞ്ഞു.

വിവാഹമോചനത്തിന്‍റെ സമയത്ത് ഒരു ഐറ്റം ഡാൻസ് കളിച്ചതിന് താൻ നേരിട്ട കുറ്റപ്പെടുത്തലുകൾ കുറച്ചൊന്നുമല്ലെന്നും സമാന്ത കൂട്ടിച്ചേർത്തു.

വിവാഹമോചന സമയത്താണ് എനിക്ക് പുഷ്പയിലെ ‘ഓ അന്തവാ’ എന്ന ഐറ്റം നമ്പർ ചെയ്യാനുള്ള ഓഫർ വന്നത്. തെറ്റു ചെയ്തിട്ടില്ലാത്ത ഞാൻ ഒളിച്ചിരിക്കേണ്ട ആവശ്യമില്ല എന്നു തോന്നിയതുകൊണ്ടാണ് ആ നൃത്തരംഗം ചെയ്യാൻ തയാറായത്.

എന്നാൽ എന്‍റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അതിന് എന്നെ വിമർശിച്ചു. വിവാഹമോചനം നേരിടുന്ന സമയത്ത് ഐറ്റം നമ്പർ ചെയ്തതു ശരിയായില്ല എന്നാണു അവർ പറഞ്ഞത്. ഞാൻ ചെയ്തതു ശരിയാണെന്നു തന്നെയാണ് എന്‍റെ വിശ്വാസം.

എന്‍റെ കുടുംബജീവിതം പ്രശ്നങ്ങളില്ലാതെ പോകാൻ ഞാൻ നൂറു ശതമാനം അഡ്ജസ്റ്റ് ചെയ്‌തു. പക്ഷേ ഒന്നും ശരിയായില്ല. പിന്നെ ഒരു തെറ്റും ചെയ്യാത്ത ഞാൻ എന്തിന് ജോലി ഉപേക്ഷിച്ച് ഒളിച്ചിരിക്കണം. ചെയ്യാത്ത തെറ്റിന് സ്വയം ശിക്ഷിക്കാൻ ഞാൻ തയാറല്ല.

ജീവിതത്തിലെ എല്ലാ താഴ്ചകളിലൂടെയും കടന്നുപോയ സമയമായിരുന്നു അത്. മൂന്നാമതൊരാളുടെ വീക്ഷണകോണിൽ നോക്കുമ്പോൾ ഞാൻ സ്ട്രോംഗ് ആയി എല്ലാം നേരിട്ടു എന്നു തോന്നാം. പക്ഷേ പ്രതികരിക്കാൻ പോലും കഴിയാത്ത, ഒരു തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാൻ.

എന്‍റെ തലയിൽ ഒന്നുമുണ്ടായിരുന്നില്ല. എല്ലാവരും കരുതുന്നതുപോലെ ഞാൻ ശക്തയും മാനസികമായി സ്വതന്ത്രയുമായിരുന്നില്ല. കരഞ്ഞുകൊണ്ട് കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ ആഗ്രഹിക്കാത്ത ദിവസങ്ങളായിരുന്നു അത്. ഞാൻ ശരിയാകുമോ എന്ന് അമ്മയോടു നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു.

ഇതിൽ നിന്നെല്ലാം പുറത്തുകടക്കാൻ ആഗ്രഹിക്കുന്ന ദുർബലയായ ഒരു ചെറിയ പെൺകുട്ടി എന്‍റെ ഉള്ളിലുണ്ടായിരുന്നു. ഈ അവസ്ഥയിൽനിന്ന് രക്ഷപ്പെട്ടില്ലെങ്കിൽ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയായിരുന്നു.

എന്നെ നശിപ്പിക്കാൻ ആഗ്രഹമില്ലാത്തതുകൊണ്ട് ഞാൻ ഘട്ടംഘട്ടമായി നിരാശയിൽനിന്നു പുറത്തു കടന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആത്മവിശ്വാസം പകർന്നുതന്ന് ഒപ്പം നിന്നതുകൊണ്ടാണ് ജീവിതത്തിലേക്കു തിരിച്ചു നടക്കാൻ കഴിഞ്ഞത്.
സമാന്ത പറയുന്നു.

ഏറെക്കാലത്തെ പ്രണയത്തിന് ശേഷം 2017ലാണ് നടൻ നാഗചൈതന്യയും സമാന്തയും വിവാഹിതരായത്. 2021 ഒക്ടോബറിലാണ് വേർപിരിയുകയാണെന്ന വാർത്ത ഇരുവരും സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്.