ഇതിഹാസതുല്യമായ അനുഭവം; കളരിയും കുതിരസവാരിയും പഠിച്ചു; എആർഎം പൂർത്തിയായെന്ന് ടൊവീനോ

03:45 PM Mar 04, 2023 | Deepika.com

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന ചിത്രം എആർഎം (അജയന്‍റെ രണ്ടാം മോഷണം) പൂർത്തീകരിച്ച് നടൻ ചൊവീനോ. ചിത്രത്തിന്‍റെ അനുഭവം വിവരിച്ച് വികാരനിർഭരമായ കുറിപ്പും ടൊവീനോ പങ്കുവച്ചിട്ടുണ്ട്. ഇതിഹാസകരമായ ഒരു അനുഭവം ആയിരുന്നുവെന്നും കളരിപ്പയറ്റും കുതിരസവാരിയുമുൾപ്പെടെ നിരവധി കാര്യങ്ങൾ പഠിച്ചെന്നും ടൊവീനോ കുറിക്കുന്നു.

ഇതിഹാസകരമായ ഒരനുഭവം അവസാനിക്കുന്നു. 110 ദിവസത്തെ ഷൂട്ടിംഗിനു ശേഷം അജയന്‍റെ രണ്ടാം മോഷണത്തിന്‍റെ ഷെഡ്യൂൾ അവസാനിക്കുകയാണ്. ഇതിഹാസം എന്ന വിശേഷണം ഒട്ടും കൂടുതലല്ല, കാരണം തുടക്കക്കാർക്ക് ഇതൊരു പീരിഡ്‌ സിനിമയാണെങ്കിലും അതിലുപരി എനിക്ക് ഇത് എന്‍റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഭവമായിരുന്നു.

ഒരു യുഗത്തിൽ നിന്ന് ഉയർന്നുവന്ന് മെച്ചപ്പെട്ട മറ്റൊരു യുഗത്തിലേക്ക് രൂപാന്തരപ്പെട്ടത് പോലെയൊരനുഭവം. 2017 മുതൽ ഞങ്ങളെ ആവേശഭരിതരാക്കിയ ഒരു കഥയായിരുന്നു അജയന്‍റെ രണ്ടാം മോഷണം.

പലപ്പോഴും സ്വപ്നങ്ങളിൽ സംഭവിക്കുന്നത് പോലെ പ്രതീക്ഷിച്ച രീതിയിൽ സിനിമ പൂർത്തിയാക്കാൻ കാലതാമസം നേരിട്ടു. പക്ഷേ ഇപ്പോൾ രസകരവും ആഹ്ലാദകരവും സംതൃപ്തിതരുന്നതും എല്ലാറ്റിനുമുപരിയായി മികച്ച പഠനാനുഭവവും പകർന്നു നൽ ഒരു ഷൂട്ടിംഗ് അനുഭവത്തിൽ നിന്ന് ഞാൻ സൈൻ ഓഫ് ചെയ്യുകയാണ്.

പഠിച്ച പല കാര്യങ്ങളും തിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് കളരിപ്പയറ്റും കുതിര സവാരിയും ഉൾപ്പെടെ നിരവധി പുതിയ കാര്യങ്ങൾ പഠിക്കുകയും അഭിനയത്തെക്കുറിച്ച് പല നവ്യാനുഭവങ്ങളും നേടിയെടുക്കുകയും ചെയ്തു.

അജയന്‍റെ രണ്ടാം മോഷണത്തിൽ മൂന്ന് വ്യത്യസ്ത വേഷങ്ങളാണ് ഞാൻ ചെയ്യുന്നത്, അതുകൊണ്ട് തന്നെ എന്‍റെ അനുഭവങ്ങളും ബഹുമുഖമായിരുന്നു. ഒപ്പമുണ്ടായിരുന്ന അഭിനേതാക്കളും മറ്റ് അണിയറപ്രവർത്തകരും എന്‍റെ ഏറ്റവും അടുത്ത പ്രിയസുഹൃത്തുക്കളായതു കൊണ്ടുതന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഷെഡ്യൂളുകൾ പോലും ഏറെ ലളിതമായി തോന്നി.

ഒരുപാട് ഓർമകളും പുതിയ സുഹൃത്തുക്കളേയും സ്വായത്തമാക്കുന്നതിനൊപ്പം സൗഹൃദങ്ങൾ കൂടുതൽ ഊട്ടിഉറപ്പിക്കാനായ നിമിഷങ്ങളാണ് കടന്നുപോയത്. കാസർകോഡിന്‍റെ സൗന്ദര്യമാണ് ഞാൻ ഇവിടെനിന്ന് നെഞ്ചിലേറ്റിയ മറ്റൊരു സൗഭാഗ്യം.

കാസർകോഡുള്ള ജനങ്ങളുമായുള്ള ഒരു ചെറുപുഞ്ചിരിയിൽ തുടങ്ങിയ അടുപ്പം ഇന്ന് ഏറ്റവും ശക്തമായ സൗഹൃദമായി മാറിയിരിക്കുന്നു. അവരുടെ പുഞ്ചിരി ഞങ്ങളുടെ ഇവിടുത്തെ ജീവിതം അനായാസമാക്കി. ഞങ്ങൾക്ക് ആതിഥ്യമൊരുക്കിയ കാസർകോഡിന് നന്ദി.

അദ്ഭുതകരമായ ഈ സ്ഥലത്തോടും അതിശയകരമായ ടീമിനോടും തൽക്കാലം വിട പറയുന്നു, എങ്കിലും ഞാൻ മടങ്ങിവരും. ഈ സിനിമ മനോഹരമായിരിക്കും എന്നുറപ്പാണ്. പക്ഷേ നിങ്ങൾ എല്ലാവരും തിയറ്ററുകളിൽ ഇത് എങ്ങനെ ആസ്വദിക്കുന്നുവെന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ്.

ഈ സിനിമയ്ക്കായി പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു. ഇതൊരു സ്വപ്നമാണ് അത് യാഥാർഥ്യമാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഒരുപാട് സ്നേഹത്തോടെ ടൊവി. ടൊവിനോ കുറിച്ചു.

യുജിഎം പ്രൊഡക്‌ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം 60 കോടി മുതൽ മുടക്കിൽ ത്രിഡിയിലാണ് ഒരുങ്ങുന്നത്.