ഇനിയും ഒരുപാ‌ട് ദൂരം പോകേണ്ടിയിരുന്നയാൾ; സുബിയെ ഓർത്ത് മോഹൻലാൽ

12:56 PM Feb 22, 2023 | Deepika.com

സുബി സുരേഷിന്‍റെ വിയോഗത്തിൽ ആദാരഞ്ജലി അർപ്പിച്ച് നടൻ മോഹൻലാൽ. അഭിനയത്തിലും അവതരണത്തിലും ഇനിയും ഒരുപാട് ഉയർച്ചകളിലേക്ക് പോകേണ്ടിയിരുന്നയാളായിരുന്നു സുബിയെന്നും വേർപാട് വേദനിപ്പിക്കുന്നുവെന്നും മോഹൻലാൽ കുറിച്ചു.

നിറഞ്ഞ ചിരിയോടെ മലയാളി പ്രേക്ഷകരുടെ സ്നേഹം കവർന്ന പ്രിയപെട്ട കലാകാരി സുബി സുരേഷ് അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു. അഭിനയത്തിലും അവതരണത്തിലും ഇനിയും ഒരുപാട് ഉയർച്ചകളിലേക്ക് പോകേണ്ടിരുയിരുന്ന പ്രിയ സഹോദരിയുടെ വേർപാടിൽ വേദനയോടെ ആദരാഞ്ജലികൾ. മോഹൻലാൽ പറയുന്നു.

കൊച്ചി രാജഗിരി ആശുപത്രിയിൽ കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു സുബി. കരൾ പൂർണമായും പ്രവർത്തന രഹിതമായതിനെ തുടർ‌ന്ന് കരൾ‌ മാറ്റിവയ്ക്കാൻ ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു താരത്തിന്‍റെ അന്ത്യം.