നടി മഞ്ജിമ മോഹൻ വിവാഹിതയാകുന്നു; വരൻ യുവനടൻ ഗൗതം കാർത്തിക്

10:30 AM Nov 01, 2022 | Deepika.com

മൂന്ന് വർഷമായി തുടരുന്ന പ്രണയം തുറന്ന് പറഞ്ഞ് നടി മഞ്ജിമ മോഹൻ. യുവ നടൻ ഗൗതം കാർത്തിക്കാണ് മഞ്ജിമയുടെ ഹൃദയം കവർന്നത്. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ കാവൽ മാലാഖയായി വന്ന ആളാണ് ഗൗതമെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ മഞ്ജിമ മോഹൻ പറഞ്ഞു. മഞ്ജിമയുമായുള്ള പ്രണയം ഗൗതവും തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് എന്നെ പൂര്‍ണമായും നഷ്ടപ്പെട്ടു നില്‍ക്കുന്ന സമയത്ത് ആണ് ഒരു കാവല്‍ മാലാഖയെ പോലെ നീ എന്‍റെ ജീവിതത്തിലേക്ക് വന്നത്. ജീവിതത്തെ കുറിച്ചുള്ള എന്‍റെ കാഴ്ചപാട് നീ തിരുത്തി, ഞാന്‍ എത്ര ഭാഗ്യവതിയാണ് എന്ന് നീ എന്നെ ബോധ്യപ്പെടുത്തി. ഞാന്‍ ആകെ ആശയകുഴപ്പത്തിലാവുമ്പോള്‍ അവിടെ നിന്ന് എല്ലാം നീ എന്നെ ഉയര്‍ത്തി കൊണ്ടു വന്നു.'

എന്‍റെ കുറവുകളെ അംഗീകരിക്കാനും, എന്നെ ഞാനായിരിക്കാനും നീ എന്നെ പഠിപ്പിച്ചു. ഞാന്‍ നിന്നെ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം, ഞാന്‍ എങ്ങിനെയാണോ അങ്ങിനെ തന്നെ എന്നെ നീ സ്‌നേഹിക്കുന്നത് ആണ്. നീ എപ്പോഴും എന്‍റെ പ്രിയപ്പെട്ട എല്ലാമായിരിക്കും. ചിത്രം പങ്കുവച്ച് മഞ്ജിമ കുറിച്ചു.




മഞ്ജിമയും ഗൗതവും പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉറപ്പിച്ചതായുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ദേവരാട്ടം എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടയിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.

ബാലതാരമായി അഭിനയരംഗത്ത് സജീവമായി പിന്നീട് നായികയായും തിളങ്ങിയ മഞ്ജിമ മോഹൻ പ്രശസ്ത ഛായാഗ്രാഹകനായ വിപിൻ മോഹന്‍റെ മകളാണ്. കളിയൂഞ്ഞാൽ എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് തുടക്കം. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം തന്‍റെ സാന്നിധ്യം അറിയിച്ചു. ശേഷം പഠനത്തിന്‍റെ തിരക്കുകളിലേക്ക് പോയി.

പിന്നീട് 2015ൽ നായികയായിട്ടായിരുന്നു മഞ്ജിമ‌യുടെ തിരിച്ചുവരവ്. ജി.പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫി എന്ന സിനിമയിലൂടെ നിവിൻ പോളിയുടെ നായികയായി എത്തി

നടൻ കാർത്തിക്കിന്‍റെ മകനാണ് ഗൗതം കാർത്തിക്. പഴയകാല നടൻ മുത്തുരാമന്‍റെ ചെറുമകനുമാണ്. മണിരത്നം ചിത്രം കടലിലൂടെയായിരുന്നു അരങ്ങേറ്റം. എ.ആർ. മുരുഗദോസ് നിർമിക്കുന്ന ഓഗസ്റ്റ് 16 1947 ആണ് പുതിയ പ്രോജക്ട്.