കാളിദാസിനൊപ്പം കുടുംബചിത്രത്തിലുള്ള പെണ്‍കുട്ടി ആരാണ്? ആകാംഷയോടെ ആരാധകര്‍

01:02 PM Sep 09, 2022 | Deepika.com

നടന്‍ കാളിദാസ് ജയറാം തിരുവോണദിനത്തില്‍ പങ്കുവച്ച ഓണചിത്രങ്ങളിലാണ് ഇപ്പോള്‍ ആരാധകരുടെ നോട്ടം. ജയറാമിനെയും പാര്‍വതിയെയും മാളവികയെയും കൂടാതെ കാളിദാസനൊപ്പം ഇരിക്കുന്നതാരെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍.

മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായരാണ് കാളിദാസിനൊപ്പം കുടുംബചിത്രത്തിൽ ഇടം നേടിയ ആ പെൺകുട്ടി. താര കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങൾ തരിണിയും പങ്കുവച്ചിട്ടുണ്ട്.



വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദധാരിയാണ് തരിണി. കാളിദാസും തരിണിയും അടുത്ത സുഹൃത്തുക്കളാണ്. കുടുംബചിത്രങ്ങളെല്ലാം തന്നെ മിക്കപ്പോഴും പങ്കുവയ്ക്കുന്ന കാളിദാസിന്‍റെ ചിത്രത്തിൽ ആദ്യമായി എത്തിയ ഈ സുന്ദരി ആരെന്നറിയാനായിരുന്നു എല്ലാവർക്കും ആകാംഷ.



പാ.രഞ്ജിത് സംവിധാനം ചെയ്ത നച്ചത്തിരം നഗർഗിരത് എന്ന ചിത്രമാണ് ഒടുവിൽ പുറത്തിറങ്ങിയ കാളിദാസിന്‍റെ ചിത്രം.