ലിംഗഭേദ ചർച്ചകൾക്ക് വഴിതുറന്ന് "ബൈനറി എറർ'

03:09 PM Aug 31, 2022 | Deepika.com

തിരശീലയിലും ക്യാമറയ്ക്കു പിന്നിലും ലിംഗഭേദമെന്ന ആശയത്തെക്കുറിച്ചു വിപുലമായ ചർച്ചകൾക്കു വഴിമരുന്നിടുകയാണു മാധ്യമപ്രവർത്തകയായ അഞ്ജന ജോര്‍ജ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം "ബൈനറി എറർ'. സണ്ണി വെയിൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലൂടെ ട്രാന്‍സ്മാന്‍ പൈലറ്റ് ആദം ഹാരി ആദ്യമായി വെള്ളിത്തിരയിലെത്തുന്നു.

നവാഗത സംവിധായകർക്ക് അവസരമൊരുക്കാൻ സംവിധായകൻ മിഥുന്‍ മാനുവല്‍ തോമസിന്‍റെ നേതൃത്വത്തില്‍ തുടക്കമിട്ട "നേരമ്പോക്കിന്‍റെ' ബാനറിലാണ് ചിത്രം നിർമിക്കുന്നത്. നേരമ്പോക്ക് എന്ന യു ട്യൂബ് ചാനലിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരും റെയിൻബോ അമ്മമാരും നേരിടുന്ന വെല്ലുവിളികളും ലിംഗഭേദങ്ങളെക്കുറിച്ച് അറിവില്ലാത്തവരുടെ പ്രശ്നങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.

ചിത്രത്തിന്‍റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് സംസ്ഥാന അവാര്‍ഡ് ജേതാവ് ലിജോ പോളാണ്. കെപിഎസി ലീല, എബ്രഹാം ഇടയാടി, ചാരു ചിന്‍മണി, സൂഫി മരിയ, മെറിന്‍ കൊമ്പന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.