"പുകയില ഉൽപ്പന്നങ്ങൾ ഉപയോഗികാറില്ല , അതുകൊണ്ട് പരസ്യത്തിനും ഇല്ല'

11:27 PM Apr 19, 2022 | Deepika.com

പുകയില പരസ്യത്തിൽ നിന്നും പിന്മാറി അല്ലു അർജുൻ. പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തിൽ നിന്നാണ് അല്ലു അർജുൻ പിന്മാറിയത്. കോടികൾ വാഗ്ദാനം ചെയ്തു എങ്കിലും പരസ്യം താരം വേണ്ടെന്നു വെക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

താൻ വ്യക്തിപരമായി പുകയില ഉൽപ്പന്നങ്ങൾ ഉപയോഗികാറില്ല എന്നും ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്കും നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം കണ്ട് ആരാധകർ ഉൽപ്പന്നം കഴിക്കാൻ തുടങ്ങണമെന്ന് താരം ആഗ്രഹിക്കുന്നില്ലെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. വാർത്ത പുറത്തുവന്നതോടെ നിരവധിപേർ അല്ലു അർജുന് പിന്തുണയും അഭിനന്ദനവുമായും എത്തി.