ഭാവനയ്ക്ക് പിന്തുണയറിയിച്ച് നടി പാര്‍വ്വതി തിരുവോത്ത്

06:05 PM Mar 06, 2022 | Deepika.com

അതി ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ ഭാവനയ്ക്ക് പിന്തുണയറിയിച്ച് നടി പാര്‍വ്വതി തിരുവോത്ത്. ഒരു ചാനലിനോടായിരുന്നു പാർവ്വതിയുടെ പ്രതികരണം. പ്രമുഖ മാധ്യമപ്രവർത്തക ബർഖാ ദത്തിന്‍റെ മൊജോ സ്റ്റോറിയും, വീ ദ വിമെൻ ഓഫ് ഏഷ്യയും ചേർന്നൊരുക്കിയ ദ ഗ്ലോബൽ ടൗൺ ഹാൾ സമ്മിറ്റിലാണ് ഭാവന മനസ് തുറന്നത്. ആ സംഭവം ഇപ്പോഴും തന്‍റെ ഓര്‍മ്മയിലുണ്ട്. 2017-ലാണ് സംഭവം നടന്നത്. 2020-ൽ വിചാരണ തുടങ്ങി. 15 ദിവസം കോടതിയിൽ പോയി.

ഏറെ കഠിനമായ അനുഭവമായിരുന്നു അത്. 15-ാം ദിവസം കോടതിയിൽ നിന്ന് പുറത്തിറങ്ങിയത് അതീജിവിതയെന്ന മനോഭാവത്തോടെയായിരുന്നു. ഇരയെന്ന നിലയില്ല. കഴിഞ്ഞ അഞ്ച് വർഷത്തെ യാത്ര ഏറെ കഠിനമായതായിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഏറെ വേദനിപ്പിച്ചു. വളർത്തു ദോഷമാണെന്ന് പറഞ്ഞുപഴിച്ചവർ ഉണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ പലവാർത്തകളും പ്രചരിപ്പിച്ചവരും ഉണ്ട്.

എന്നെ പലരും കുറ്റപ്പെടുത്തിയിട്ടുണ്ട്. എന്‍റെ കുറ്റമാണെന്ന രീതിയിൽ. പിന്നീട് കാര്യങ്ങളൊക്കെ മാറി തുടങ്ങി. ഈ അഞ്ച് വര്‍ഷത്തെ യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു. ഏറെ ഒറ്റപ്പെട്ടതായി ആദ്യമൊക്കെ തോന്നിയിരുന്നു. ചാനലുകളിലെ ഡിബേറ്റുകളെ കുറിച്ച് അറിയാമല്ലോ. 2017-ൽ നടന്ന സംഭവത്തിന് ശേഷം നിരവധിപേര്‍ ഒപ്പം നിന്നു. ചിലര്‍ പുറത്ത് ചാനലുകളിൽ പലതും പറ‍ഞ്ഞവരുമുണ്ട്.

എന്നെ അറിയാത്തവര്‍ പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. രാത്രി പോയതാണ് പ്രശ്നം എന്നൊക്കെ എന്നെ കുറ്റപ്പെടുത്തിയവര്‍ ഉണ്ട്. നെഗറ്റീവ് പിആര്‍ വര്‍ക്ക് സോഷ്യൽമീഡിയയിൽ നടന്നു. തൊഴിലവസരം പോലും നിഷേധിക്കപ്പെട്ടു. അതൊക്കെ ഏറെ വേദനിപ്പിച്ചു. ഞാൻ ഇഞ്ചിഞ്ചായി മുറിയുന്നതുപോലെ തോന്നി.

എന്‍റെ കുടുംബത്തിനെതിരെ പോലും പലരും സംസാരിച്ചു. അങ്ങനെയാണ് ഞാൻ എല്ലാം തുറന്നുപറയാനും പോരാട്ടം തുടരാനും തീരുമാനിച്ചത്, ഈ പോരാട്ടം അത്ര എളുപ്പമല്ലെന്ന് അറിയാം, എങ്കിലും ഫലം എന്തെന്ന് നോക്കാതെ പോരാട്ടം തുടരും.

വ്യാജ കേസെന്ന രീതിയിൽ ആക്കി തീര്‍ക്കാനും ശ്രമം നടന്നു. അതൊക്കെ ഏറെ വേദനാജനകമായിരുന്നു. ചാനൽ ചര്‍ച്ചകളിലടക്കം പലരും വലിച്ചിഴച്ച് സംസാരിക്കുമ്പോള്‍ വീണ്ടും വീണ്ടും ഞാൻ മുറിയുന്നതായി തോന്നി. ഞാൻ ആ സമയം സോഷ്യൽമീഡിയയിൽ സജീവമായിരുന്നില്ല.

2019-ലാണ് ഇൻസ്റ്റ തുടങ്ങിയത്. പലരും അതിന് ശേഷം എനിക്ക് മെസേജ് ചെയ്യുകയുണ്ടായി. എന്തിന് ജീവിക്കുന്നു, നാണമില്ലേ, മരിച്ചു കൂടെ തുടങ്ങിയ സന്ദേശങ്ങള്‍ ലഭിച്ചു. ഇത് നാടകമല്ലേ എന്നൊക്കെ ചോദിച്ചു. അതിനൊക്കെ ശേഷമാണ് ജനങ്ങള്‍ എല്ലാം അറിയണണമെന്ന് ഞാൻ തീരുമാനിച്ചത്.

എനിക്ക് സംഭവിച്ചതെന്തെന്ന് തുറന്നു പറയണമെന്ന് അങ്ങനെ തോന്നി. അതിനായി എനിക്ക് ഒപ്പം നിന്ന നിരവധിപേരെ നന്ദിയോടെ ഈ സമയം ഓര്‍ക്കുന്നു. എന്‍റെ കുടുംബവും സുഹൃത്തുക്കളും ഡബ്ല്യുസിസിയും കൂടാതെ നിരവധിപേര്‍ എനിക്ക് ഒപ്പം നിന്നതായിരുന്നു ശക്തി. അവരോടൊക്കെയുള്ള നന്ദി വാക്കുകളിൽ ഒതുക്കാനാകില്ലെന്നും നടി പറഞ്ഞു.