+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാഹന മോഷണം: പ്രതി പിടിയിൽ

ആലുവ: സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലെ വാഹന മോഷണ കേസുകളിൽ പ്രതിയായ ആൾ ആലുവ ഈസ്റ്റ് പോലീസിന്‍റെ പിടിയിലായി. ഇടുക്കി കഞ്ഞിക്കുഴി ചുരുളിപത്താൻ തൊ
വാഹന മോഷണം:  പ്രതി പിടിയിൽ
ആലുവ: സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലെ വാഹന മോഷണ കേസുകളിൽ പ്രതിയായ ആൾ ആലുവ ഈസ്റ്റ് പോലീസിന്‍റെ പിടിയിലായി. ഇടുക്കി കഞ്ഞിക്കുഴി ചുരുളിപത്താൻ തൊട്ടിയിൽ ആൽവിൻ ജോണിയാണ് (24) പിടിയിലായത്.
ആറ് മാസം മുന്പ് ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസി ജീവനക്കാരന്‍റെ ബുള്ളറ്റ് ബൈക്ക് മോഷണം പോയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ ഇയാളെ പിടികൂടാൻ മുന്പ് ശ്രമിച്ചിരുന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു.
ഇടുക്കി കരിമണൽ പോലീസ് സ്റ്റേഷനിലെ മോഷണ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷത്തിൽ ഇയാളെ കഴിഞ്ഞ ദിവസം അവിടെവച്ച് പിടികൂടിയിരുന്നു. തുടർന്ന് ആലുവ ഈസ്റ്റ് പോലീസ് പ്രതിയെ തിരിച്ചറിയുകയും കെഎസ്ആർടിസി സ്റ്റാൻഡിൽ നടന്ന മോഷണ കേസിൽ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.