+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തോപ്പുംപടിയിൽ ചീട്ടുകളി സംഘം പിടിയിൽ

മട്ടാഞ്ചേരി: തോപ്പുംപടിയിൽ വൻ ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടി. ഞായറാഴ്ച്ച പുലർച്ചെ മൂന്നോടെ നടന്ന റെയ്ഡിൽ പതിമൂന്നംഗ സംഘത്തെയും 187330 രൂപയും പോലീസ് കസ്റ്റ
തോപ്പുംപടിയിൽ ചീട്ടുകളി  സംഘം പിടിയിൽ
മട്ടാഞ്ചേരി: തോപ്പുംപടിയിൽ വൻ ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടി. ഞായറാഴ്ച്ച പുലർച്ചെ മൂന്നോടെ നടന്ന റെയ്ഡിൽ പതിമൂന്നംഗ സംഘത്തെയും 187330 രൂപയും പോലീസ് കസ്റ്റഡിയിലെടുത്തു.

തോപ്പുംപടി പട്ടേൽ മാർക്കറ്റിന് സമീപം ഒസാസ അപാർട്ട്മെന്‍റിലെ താഴത്തെ നിലയിലാണ് സംഘം പണം വെച്ചുള്ള ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്നത്.

മട്ടാഞ്ചേരി മരക്കടവിലുള്ള റിജാസ്, പള്ളുരുത്തി നിവാസിയായ ശിഹാബുദ്ദീൻ, ആരാഫത്ത്, വടുതല സ്വദേശികളായ സെയ്ത്, ശിഹാബ്, കാക്കനാട് സ്വദേശി മുഹമ്മദ് ഷെരീഫ്, പെരുമ്പടപ്പ് സ്വദേശി തോമസ്, പള്ളുരുത്തി സ്വദേശി ഹബീബ്, അരൂക്കുറ്റി വടുതല സ്വദേശികളായ ഷിയാസ്, നാസർ, റഫീഖ്, മട്ടാഞ്ചേരി ജൂടൗൺ സ്വദേശി റിനീഷ്, കൊച്ചങ്ങാടി സ്വദേശി സലീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മട്ടാഞ്ചേരി അസിസ്റ്റന്‍റ് കമ്മീഷണർ കെ.ആർ. മനോജ്, തോപ്പുംപടി എസ്എച്ച്ഒ ഫിറോസ്, എസ്ഐ ജി. സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.