+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അക്ഷയ ഉൗർജ സേവന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നാളെ വെങ്ങല്ലൂരിൽ

തൊടുപുഴ: പാരന്പര്യേതര ഉൗർജ സ്രോതസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി അനർട്ടിന്‍റെ സഹായത്തോടെ സർക്കാർ നടപ്പാക്കുന്ന അക്ഷയ ഉൗർജ കേന്ദ്
അക്ഷയ ഉൗർജ സേവന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നാളെ വെങ്ങല്ലൂരിൽ
തൊടുപുഴ: പാരന്പര്യേതര ഉൗർജ സ്രോതസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി അനർട്ടിന്‍റെ സഹായത്തോടെ സർക്കാർ നടപ്പാക്കുന്ന അക്ഷയ ഉൗർജ കേന്ദ്രത്തിന്‍റെ പ്രവർത്തനം തൊടുപുഴ നിയോജക മണ്ഡലത്തിലും ആരംഭിക്കുന്നു.
നാളെ 11നു വെങ്ങല്ലൂരിൽ ഉൗർജമിത്ര അക്ഷയ ഉൗർജ സേവന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം മന്ത്രി എം.എം. മണി നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പി.ജെ. ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. അനർട്ട് ഡയറക്ടർ ഡോ.ആർ. ഹരികുമാർ സേവനകേന്ദ്രത്തിന്‍റെ പദ്ധതി വിശദീകരണം നടത്തും. സൗരോർജ നിലയം സ്ഥാപിക്കുന്നതിനും അക്ഷയ ഉൗർജ ഉപകരണങ്ങൾ തെരഞ്ഞെടുക്കുന്നതിനും ആവശ്യമായ സങ്കേതിക സഹായങ്ങൾ ഇവിടെ നിന്നും ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഉപകരണങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കും. കൂടാതെ അനർട്ട് മുഖേനയോ അല്ലാതെയോ സ്ഥാപിച്ചിട്ടുള്ള മുഴുവൻ ഉൗർജ ഉപകരണങ്ങളെക്കുറിച്ചും വിവരശേഖരണം നടത്തി പരിപാലിക്കാനും സേവനകേന്ദ്രം വഴി പദ്ധതിയിട്ടിട്ടുണ്ടെന്നും ഇതിനായി മൊബൈൽ ആപ്ലിക്കേഷനും തയാറാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പത്രസമ്മേളനത്തിൽ അക്ഷയ ഉൗർജ സേവകേന്ദ്രം സംരംഭകരായ ജസ്റ്റിൻ ജോബ്, സജി മാത്യു, സാങ്കേതിക വിദഗ്ധ ഗംഗാദേവി എന്നിവർ പങ്കെടുത്തു.