+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെരുവുനായശല്യം അതിരൂക്ഷം

ഇരട്ടയാർ: ഗ്രാമപഞ്ചായത്തിലെ നാങ്കുതൊട്ടി, പള്ളിനിരപ്പ്, പരപ്പനങ്ങാടി, കട്ടപ്പന മുനിസിപ്പാലിറ്റിയിലെ വാഴവര, നിർമലാസിറ്റി, കൃഷ്ണൻകുടി, മുളകരമേട്, സൊസൈ
തെരുവുനായശല്യം അതിരൂക്ഷം
ഇരട്ടയാർ: ഗ്രാമപഞ്ചായത്തിലെ നാങ്കുതൊട്ടി, പള്ളിനിരപ്പ്, പരപ്പനങ്ങാടി, കട്ടപ്പന മുനിസിപ്പാലിറ്റിയിലെ വാഴവര, നിർമലാസിറ്റി, കൃഷ്ണൻകുടി, മുളകരമേട്, സൊസൈറ്റി, പള്ളിപ്പടി, എകെജിപടി ടോപ് പ്രദേശങ്ങളിൽ തെരുവുനായശല്യം അതിരൂക്ഷമായി.

രാവിലെ വിതരണം നടത്തുന്ന പത്രങ്ങളും പുറത്തിട്ടിരിക്കുന്ന തുണികൾ, ചെരുപ്പുകൾ ഉൾപ്പെടെയുള്ളവയും എടുത്തുകൊണ്ടുപോയി നശിപ്പിക്കുകയാണ്. വീടുവരാന്തകളിൽ നാശവും സൃഷ്‌ടിക്കുന്നുണ്ട്. പത്രവിതരണത്തിനു പോകുന്നവർക്കു നേരേ തെരുവുനായ്ക്കളുടെ ആക്രമണവും വർധിച്ചു.

തെരുവുനായശല്യം തടയാൻ പ്രാദേശിക ഭരണസമിതികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.