ഇരിങ്ങാലക്കുട: ഫേസ്ബുക്കിൽ കമന്റിട്ടതിനെ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെ കാറിടിച്ചു കൊലപ്പെടുത്താൻ ശമിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ട ു ബിജെപി നേതാക്കളെ റിമാൻഡ് ചെയതു.
ജാമ്യമില്ലാ വകുപ്പു പ്രകാരമാണു പോലീസ് കേസെടുത്തിരിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ മുൻ കൗണ്‍സിലറും ബിജെപി നേതാവുമായ ടി.കെ. ഷാജു, യുവമോർച്ച ജില്ലാ സെക്രട്ടറി കെ.പി. വിഷ്ണു എന്നിവരെയാണു കോടതി റിമാൻഡ് ചെയ്്്്തിരിക്കുന്നത്. എസ്എഫ്ഐ പൊറത്തിശേരി സൗത്ത് മേഖലാ സെക്രട്ടറി കെ.ജി. അഖീഷ്, ഡിവൈഎഫ്ഐ യൂണിറ്റ് വൈസ്്്് പ്രസിഡന്റ്്് എം.എൻ. നിധീഷ് എന്നിവരെയാണ് ബിജെപി സംഘം കൊലപ്പെടുത്തുവാൻ ശ്രമിച്ചത്.
ജാമ്യമില്ലാ വകുപ്പു പ്രകാരമാണു പോലീസ് കേസെടുത്തിരിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ മുൻ കൗണ്‍സിലറും ബിജെപി നേതാവുമായ ടി.കെ. ഷാജു, യുവമോർച്ച ജില്ലാ സെക്രട്ടറി കെ.പി. വിഷ്ണു എന്നിവരെയാണു കോടതി റിമാൻഡ് ചെയ്്്്തിരിക്കുന്നത്. എസ്എഫ്ഐ പൊറത്തിശേരി സൗത്ത് മേഖലാ സെക്രട്ടറി കെ.ജി. അഖീഷ്, ഡിവൈഎഫ്ഐ യൂണിറ്റ് വൈസ്്്് പ്രസിഡന്റ്്് എം.എൻ. നിധീഷ് എന്നിവരെയാണ് ബിജെപി സംഘം കൊലപ്പെടുത്തുവാൻ ശ്രമിച്ചത്.