+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കലാപങ്ങളുണ്ടാക്കി അധികാരം പിടിക്കാൻ ബിജെപി ശ്രമമെന്ന്

കൽപ്പറ്റ:കലാപങ്ങളുണ്ടാക്കി അധികാരം പിടിച്ചെടുക്കാനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നതെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി
കലാപങ്ങളുണ്ടാക്കി അധികാരം  പിടിക്കാൻ ബിജെപി ശ്രമമെന്ന്
കൽപ്പറ്റ:കലാപങ്ങളുണ്ടാക്കി അധികാരം പിടിച്ചെടുക്കാനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നതെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസ്.
പാർട്ടി നിയോജകമണ്ഡലം കണ്‍വൻഷൻ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ബാബറി മസ്ജിദ് വിഷയം ഇപ്പോൾ സംഘപരിവാർ ഉയർത്തിക്കൊണ്ടുവരുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്.
ബിജെപി ഭരണത്തിൽ രാജ്യം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. രാജ്യത്തിന്‍റെ സാന്പത്തികാവസ്ഥ കൂപ്പുകുത്തുന്പോഴാണ് പ്രതിമകൾക്കായി കോടികൾ ചെലവഴിക്കുന്നത്. ശബരിമല വിഷയത്തിൽ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയം കളിക്കുകയാണ്.
സംഘപരിവാറിന്‍റെ സമരങ്ങളിൽ പങ്കെടുക്കാൻ കോണ്‍ഗ്രസ് ആഹ്വാനം ചെയ്യുകയാണ്. ഇവിടെ കോണ്‍ഗ്രസും ബിജെപിയും ഏതാണെന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്‍റ് ഡി. രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്‍റ് വി.പി. വർക്കി, എൻ.ഒ. ദേവസി, യു.എ. ഖാദർ, ഇ.ആർ. സന്തോഷ് കുമാർ, കെ.എസ്. ബാബു, കെ.എ. സ്കറിയ, ഷംസുദ്ദീൻ അരപ്പറ്റ, എൻ.കെ. ജ്യോതിഷ്കുമാർ എന്നിവർ പ്രസംഗിച്ചു.