"ഷെയിം ഓൺ യു ജോസ് കെ.മാണി; ജനങ്ങളുടെ പണമാണിത്'

10:18 PM Nov 13, 2021 | Deepika.com

ജോസ് കെ.മാണി വീണ്ടും രാജ്യസഭയിലേക്ക് മൽസരിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ മേജർ രവി. ഫേസ്ബുക്ക് ലൈവിലെത്തിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
അധികാര മോഹകളായ വർഗങ്ങൾ. അങ്ങോട്ടും ചാടും ഇങ്ങോട്ടും ചാടും. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് വരും. ലോക്സഭ എംപിയായിരിക്കുമ്പോൾ രാജി വച്ച് രാജ്യസഭാ എംപിയാകും. പിന്നെ അവിടുന്ന് രാജി വച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ച് തോക്കും.

പിന്നെ വീണ്ടും രാജ്യസഭാ എംപിയായി മൽസരിക്കും. ഇതിന്‍റെ യൊക്കെ കാശ് ഇവന്‍റെയൊക്കെ അച്ഛനാണോ കൊടുക്കുന്നത്. നമ്മളല്ലേ, നമ്മുടെ കാശല്ലേ ഇതിനൊക്കെ ചെലവഴിക്കുന്നത്. എന്തെങ്കിലും അധികാരം വേണം ഇവർക്ക്. ജനങ്ങളു‌ടെ പണം ഉപയോഗിച്ച് അധികാരം നേ‌‌ടുന്നു. ഷെയിം ഓൺ യു ജോസ് കെ.മാണി.’ മേജർ രവി പറയുന്നു.

ഇതിനേക്കാൾ വലുതാണ് മറ്റൊന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാദ്യ രംഗത്ത് ചില കലാകാരൻമാർ ജാതിഭ്രഷ്ട് നേരിടുന്നതായി വാർത്ത കണ്ടു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ നയം വ്യക്തമാക്കണമെന്നും അദ്ദേഹം പ്രതികരിക്കുന്നു. ആ വ്യക്തിയെ അന്പലത്തിനകത്ത് കയറ്റാതിരിക്കാൻ ആരാണ് അധികാരം നൽകിയത്. അന്പലത്തിനകത്ത് ആ വ്യക്തിയെ കയറ്റാത്തവർക്കെതിരേ കർശന നടപടിയെടുക്കണമെന്നും മേജർ രവി പറയുന്നു.