+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കട്ടപ്പനയിലും മയിൽ

കട്ടപ്പന: ഹൈറേഞ്ചിനു കൗതുകമായി കട്ടപ്പനയിൽ മയിൽ എത്തി. ഇടുക്കികവല ട്രൈബൽ സ്കൂളിനു സമീപമാണ് ഇന്നലെ മയിൽ വിരുന്നെത്തിയത്. ഉച്ചകഴിഞ്ഞ് രണ്ടോടെ ബ്ലോക്ക് പ
കട്ടപ്പനയിലും മയിൽ
കട്ടപ്പന: ഹൈറേഞ്ചിനു കൗതുകമായി കട്ടപ്പനയിൽ മയിൽ എത്തി. ഇടുക്കികവല ട്രൈബൽ സ്കൂളിനു സമീപമാണ് ഇന്നലെ മയിൽ വിരുന്നെത്തിയത്. ഉച്ചകഴിഞ്ഞ് രണ്ടോടെ ബ്ലോക്ക് പഞ്ചായത്തിന്‍റെ കുളത്തിന്‍റെ വേലിയിലാണ് പെണ്‍മയിൽ എത്തിയത്.

മയിൽ എത്തിയതുകാണാൻ നിരവധി നാട്ടുകാരുമെത്തി. വൈകുന്നേരം നാലോടെ സ്കൂൾ കുട്ടികൾക്കും കാഴ്ചയൊരുക്കിയശേഷമാണ് മയിൽ പോയത്. കഴിഞ്ഞ കുറേദിവസങ്ങളായി കട്ടപ്പനയുടെ പരിസരപ്രദേശങ്ങളിൽ മയിൽ വരുന്നുണ്ട്.