+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാലക്കുടി താലൂക്കിൽ ഇനിയും ലഭിക്കാത്തവർ 962 പേർ

ചാലക്കുടി: പ്രളയ ബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ ചാലക്കുടി താലൂക്കിൽ ഇനിയും ലഭിക്കാത്തവർ 962 പേർ. പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനുള്ള സാങ്കേതി
ചാലക്കുടി താലൂക്കിൽ ഇനിയും ലഭിക്കാത്തവർ 962 പേർ
ചാലക്കുടി: പ്രളയ ബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ ചാലക്കുടി താലൂക്കിൽ ഇനിയും ലഭിക്കാത്തവർ 962 പേർ.
പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനുള്ള സാങ്കേതിക കാരണങ്ങളാണ് ഇതിനു കാരണമെന്ന് താലൂക്ക് അധികൃതർ വ്യക്തമാക്കി. ബാങ്ക് അക്കൗണ്ട് നന്പർ നൽകിയതിലെ പിഴവാണ് കൂടുതൽ പേർക്കും പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ ബുദ്ധിമുട്ട് നേരിട്ടിരിക്കുന്നത്. ഇവരുടെ മൊബൈൽ ഫോണിലേക്ക് വിളിച്ച് അക്കൗണ്ട് നന്പർ ചോദിച്ചാൽ ആരും പറഞ്ഞു കൊടുക്കുന്നില്ല. അക്കൗണ്ട് നന്പർ ചോദിച്ചറിഞ്ഞ് ബാങ്കിൽ നിന്നും പണം തട്ടിയെടുക്കുന്ന സംഘങ്ങളെ ഭയന്നാണ് അക്കൗണ്ട് നന്പർ ചോദിച്ചാൽ പറഞ്ഞ് കൊടുക്കാത്തത്. ഇതുപോലെ ഒരു വീട്ടിൽ നിന്നും രണ്ടു പേർ വന്നിട്ടുള്ളവരുടെ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുക്കാൻ കഴിയാത്ത അവസ്ഥയാണ്. ആദ്യം പേർ നൽകിയ ആളുടെ അക്കൗണ്ടിൽ പണം വരാതെയാകുന്പോൾ അടുത്ത ആൾ അക്കൗണ്ട് നന്പർ നൽകി അപേക്ഷ നൽകിയതാണ് കാരണമെന്നും അധികൃതർ പറയുന്നു.