ഒടുവിലിന്‍റെ മഹത്വം അതാണ്: ഓർത്തെടുത്ത് സത്യൻ അന്തിക്കാട്

02:20 PM Dec 31, 2020 | Deepika.com

അനശ്വര നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെക്കുറിച്ചുള്ള അനുഭവങ്ങൾ ഓർത്തെടുത്ത് സംവിധായകൻ സത്യൻ അന്തിക്കാട്. ഒടുവിലിനെപ്പോലെയുളള നടന്മാരുടെ മഹത്വം വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.

പല ബന്ധങ്ങളും സിനിമയ്ക്ക് അപ്പുറത്തേക്ക് പോകാറില്ല. സിനിമ ഉണ്ടാകുന്ന സമയത്തൊക്കെ ചിലർ നല്ല സ്നേഹം കാണിക്കുകയും പിന്നീട് നമ്മൾ രണ്ടു സിനിമയ്ക്ക് വിളിക്കാതെ ഇരുന്നാൽ നമ്മളോട് മിണ്ടാത്തവരെയുമൊക്കെ പലപ്പോഴും കണ്ടിട്ടുണ്ട്. പക്ഷേ ഒടുവിലിനെ പോലെയുള്ളവർ അങ്ങനെയല്ലെന്നും സത്യൻ അന്തിക്കാട് പറയുന്നു.

"ഞാൻ തുടർച്ചയായി ജോണ്‍സണ്‍ എന്ന സംഗീത സംവിധായകനെ എന്‍റെ സിനിമയിൽ പ്രയോഗിച്ചപ്പോൾ പിന്നീട് ഒന്ന് മാറി ചിന്തിക്കാൻ തീരുമാനിച്ചു. ഇളയരാജയെ കൊണ്ട് അടുത്ത സിനിമ ചെയ്യിക്കാം എന്ന് ആലോചിച്ചപ്പോൾ ഞാൻ ഇത് ആദ്യം പറഞ്ഞത് ജോണ്‍സണോടായിരുന്നു.

അപ്പോൾ ജോണ്‍സണ്‍ പറഞ്ഞ ഒരു കാര്യമുണ്ട്. അങ്ങനെ തന്നെ ചെയ്യണം, നമ്മുടെ സുഹൃത്ത് ബന്ധം സിനിമ ഉണ്ടായത് കൊണ്ടുമാത്രം നിലനിൽക്കുന്നതല്ല. അതുകൊണ്ട് നമ്മൾ തമ്മിൽ തുടർച്ചയായി സിനിമകൾ ചെയ്തില്ലേലും ആ ബന്ധം അതുപോലെ നിലനിൽക്കും'- സത്യൻ അന്തിക്കാട് പറഞ്ഞു.