രാഷ്ട്രിയത്തിൽ വരണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു..പക്ഷെ: ഷീല

01:38 PM Dec 05, 2020 | Deepika.com

ഒരു കാലത്ത് തനിക്ക് രാഷ്ട്രിയത്തിൽ വരണമെന്നും തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജനപ്രതിനിധിയായി നാട് നന്നാക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും നടി ഷീല. എന്നാൽ ഇതൊക്കെ നല്ല കാര്യമാണെന്ന തെറ്റിദ്ധാരണ താൻ പിന്നീട് തിരുത്തിയെന്നും ഷീല വ്യക്തമാക്കുന്നു. ഷീലയുടെ വാക്കുകളിങ്ങനെ.

ഒരു കാലഘട്ടത്തിൽ എനിക്കു രാഷ്‌ട്രീയത്തിൽ വരണമെന്നും തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജനപ്രതിനിധിയായി നാടു നന്നാക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. തെരഞ്ഞെടുപ്പും ജനപ്രതിനിധിയാകുന്നതുമൊക്കെ നല്ല കാര്യമാണെന്ന തെറ്റിദ്ധാരണ പിന്നീടു ഞാൻ തിരുത്തി.

മുതലകളും വലിയ തിമിംഗലങ്ങളുമൊക്കെയുള്ള രാഷ്‌ട്രീയത്തിൽ കൊച്ചുമീനായ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും മനസിലായി. ജനങ്ങൾ എപ്പോഴും രാഷ്‌ട്രീയക്കാരെ കുറ്റം പറയും. പണാധിപത്യം വാഴുന്ന രാഷ്ട്രീയക്കളരിയിൽ ചിലരെങ്കിലും പണം വാങ്ങി വോട്ടു ചെയ്യും. എന്നിട്ടെന്തിനാണ് രാഷ്‌ട്രീയക്കാരെ കുറ്റം പറയുന്നത്. ഷീല പറഞ്ഞു.