കൈരളിയിൽ വൻ മാറ്റം.. ശരത് ചന്ദ്രൻ വീണ്ടും

11:42 AM Aug 01, 2020 | Deepika.com

സീനിയർ മാധ്യമ പ്രവർത്തകൻ ശരത് ചന്ദ്രൻ വീണ്ടും കൈരളിയിൽ തിരിച്ചെത്തുന്നു. വാർത്താ വിഭാഗത്തിൽ എക്സിക്യൂട്ടീവ് എഡിറ്ററായി ഇന്ന് ചുമതലയേൽക്കും. ദൃശ്യ വാർത്താ മാധ്യമ രംഗത്ത് പതിനഞ്ചു വർഷത്തെ പരിചയമുള്ള ശരത്, ടീവി പ്രേക്ഷകരുടെ ഇഷ്ട അവതാരകരിൽ ഒരാളാണ്.

ഏഷ്യാനെറ്റിലും തുടർന്ന് ന്യൂസ്‌ 18 കേരള യിൽ അസ്സോസിയേറ്റ് എഡിറ്ററായും പ്രവൃത്തിക്കുമ്പോഴാണ് മടങ്ങി വരവ്. രണ്ടായിരത്തി അഞ്ചു മുതൽ രണ്ടായിരത്തി പതിനാലു വരെ പീപ്പിൾ ടീവി യുടെ ന്യൂസ്‌ എഡിറ്റർ ആയിരുന്നു. ചാനൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കാലം കൂടിയായിരുന്നു ഇത്‌. മുഖ്യ ധാര ചാനലിനോടൊപ്പം വാർത്തകൾ കൊണ്ട് മത്സരിക്കാനും റേറ്റിംഗ് നേടാനും കഴിഞ്ഞു.

കൈരളി വാർത്ത വൻ മാറ്റത്തിന്‍റെ ഭാഗമാകുകയാണ്. ഒരു മാസത്തിനകം നവീകരണങ്ങൾ നടക്കുന്ന സ്റ്റുഡിയോ ജോലികൾ പൂർത്തിയാകും. ഒപ്പം മറ്റു ചാനലുകളിൽ നിന്ന് പ്രമുഖരായവരെ ചാനലിൽ എത്തിക്കാനുള്ള ശ്രെമവും തുടരുകയാണ്. ഇതെല്ലാം പാർട്ടി തീരുമാനങ്ങളുടെ ഭാഗമായാണ് നടക്കുന്നത് എന്നാണ് അറിയുന്നത്.

സമീപ കാലത്ത് മുഖ്യധാര വാർത്ത ചാനലുകൾ സർക്കാറിനോടും പാർട്ടിയോടും കാണുന്ന കാഴ്ച്ചപ്പാടുകൾ ഏറെ വിമർശങ്ങളും വിവാദങ്ങളുമായി നിലനിൽക്കുകയാണ്. എന്തിന് ഒരു ചാനൽ ബഹിഷ്കരണത്തിൽ വരെ എത്തി കാര്യങ്ങൾ.

അതിനെയൊക്കെ പ്രതിരോധിക്കുവാൻ ചാനൽ സജ്ജമാക്കണമെന്ന നിർദേശങ്ങളുടെ ഭാഗമാണ് പുതിയ മാറ്റങ്ങൾ. വാർത്ത റേറ്റിംഗിൽ ഏറെ മുന്നിലുണ്ടായിരുന്ന കൈരളി ഇപ്പോൾ ആറാം സ്ഥാനത്താണ്.

പ്രേംടി. നാഥ്‌