+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മറ്റപ്പള്ളി വളവിന്‍റെ നവീകരണത്തിനു നടപടി വേണം: കേരളാ കോണ്‍ഗ്രസ്

ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരിവെസ്റ്റ് എളേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചിറ്റാരിക്കാൽകാറ്റാംകവലപറന്പവള്ളിക്കടവ് റോഡിലെ അപകട സാധ്യതയേറിയ മറ്റപ്പ
മറ്റപ്പള്ളി വളവിന്‍റെ നവീകരണത്തിനു നടപടി വേണം: കേരളാ കോണ്‍ഗ്രസ്
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി-വെസ്റ്റ് എളേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചിറ്റാരിക്കാൽ-കാറ്റാംകവല-പറന്പ-വള്ളിക്കടവ് റോഡിലെ അപകട സാധ്യതയേറിയ മറ്റപ്പള്ളി വളവിന്‍റെ നവീകരണത്തിനു പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ജയ്സണ്‍ മറ്റപ്പള്ളി ആവശ്യപ്പെട്ടു.

2014 ൽ കുഴൽക്കിണർ വണ്ടി മറിഞ്ഞ് നാലു അന്യ സം്സ്ഥാന തൊഴിലാളികൾ മരിച്ച വളവിൽ നിത്യേന ചെറുതും വലുതമായ നിരവധി അപകടങ്ങളാണു നടക്കുന്നത്. ഏതാനും മാസങ്ങൾക്കു മുന്പ് നിറയെ യാത്രക്കാരുമായി മാലോത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്് ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.

ഭാഗ്യംകൊണ്ട് മാത്രമാണ് വൻ ദുരന്തങ്ങൾ ഒഴിവാകുന്നത്, ഈ വളവിൽ‌ത്തുടരെ തുടരെയുണ്ടാകുന്ന അപകടങ്ങൾ നാട്ടുകാർക്കിടയിൽ ഭീതി ഉളവാക്കിയിരിക്കുകയാണ്.
ആയതിനാൽ നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തിലേക്കു അധികൃതരുടെ ശ്രദ്ധ പതിയണമെന്നും ജയ്സണ്‍ ആവശ്യപ്പെട്ടു.