പാവറട്ടി: യുഡിഎഫ് ഭരിക്കുന്ന പാവറട്ടി ഗ്രാമ പഞ്ചായത്തിൽ ആസൂത്രണ സമിതി ഉപാധ്യക്ഷനായി സിപിഎം നേതാവ് വി.ജി. സുബ്രഹ്മണ്യനെ തെരഞ്ഞെടുത്തു.
ഉപാധ്യക്ഷനായിരുന്ന കോണ്‍ഗ്രസ് നേതാവ് സലാം വെ ണ്മേനാട് പഞ്ചായത്ത് പ്രസിഡണ്ട ിന്റെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തി രാജി വെച്ചതിനെ തുടർന്നാണ് വീണ്ട ും തെരഞ്ഞെടുപ്പ് വേണ്ട ി വന്നത്.കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ തുടർന്ന് യുഡിഎഫ് രണ്ട ് ഗ്രൂപ്പായിട്ടാണ് മത്സരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എൻ പി കാദർമോൻ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉമ്മർ സലീമിന്റെ പേര് നിർദ്ദേശിച്ചു.
മുൻ പഞ്ചായത്ത് പ്രസിഡന്റ് വിമല സേതുമാധവന്റെ നേതൃത്വത്തിൽ ഉള്ള മറുവിഭാഗം സി. എൽ. ജോഷിയുടെ പേരും നിർദ്ദേശിച്ചു. ഇടതുപക്ഷം സി പി എം നേതാവ് വി. ജി. സുബ്രമണ്യന്റെ പേരും നിർദ്ദേശിച്ചു. പതിനഞ്ചു അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ പന്ത്രണ്ട ംഗങ്ങളാണ് പങ്കെടുത്തിരുന്നത്. കോണ്‍ഗ്രസ്അംഗം സി.പി. വത്സല ,മുസ്ലിംലീഗ് അംഗം ഷൈനി ഗിരീഷ്, ബി ജെ പി അംഗം സബീഷ് മരുതയൂർ എന്നിവർ യോഗത്തിന് എത്തിയിരുന്നില്ല . ഉമ്മർസലീമിനെ മൂന്നുപേരും, സി.എൽ. ജോഷിയെ നാലുപേരും വി. ജി. സുബ്രഹ്മണ്യനെ അഞ്ചുപേരും പിന്താങ്ങി. ഇടതുപക്ഷത്തെ ബിജെപി അംഗം പി. മണികണ്ഠൻ പിന്താങ്ങി. കേരള കോണ്‍ഗ്രസ് അംഗവും വൈസ് പ്രസിഡന്റ ുമായ മിനി ലിയോയുടെ പിന്തുണ വിമല സേതുമാധവന്റെ വിഭാഗത്തിന് ലഭിച്ചു.ഭരണ സമിതിയിൽ ഭൂരിപക്ഷം നഷ്ട്ടപെട്ട പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു.
ഉപാധ്യക്ഷനായിരുന്ന കോണ്‍ഗ്രസ് നേതാവ് സലാം വെ ണ്മേനാട് പഞ്ചായത്ത് പ്രസിഡണ്ട ിന്റെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തി രാജി വെച്ചതിനെ തുടർന്നാണ് വീണ്ട ും തെരഞ്ഞെടുപ്പ് വേണ്ട ി വന്നത്.കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ തുടർന്ന് യുഡിഎഫ് രണ്ട ് ഗ്രൂപ്പായിട്ടാണ് മത്സരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എൻ പി കാദർമോൻ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉമ്മർ സലീമിന്റെ പേര് നിർദ്ദേശിച്ചു.
മുൻ പഞ്ചായത്ത് പ്രസിഡന്റ് വിമല സേതുമാധവന്റെ നേതൃത്വത്തിൽ ഉള്ള മറുവിഭാഗം സി. എൽ. ജോഷിയുടെ പേരും നിർദ്ദേശിച്ചു. ഇടതുപക്ഷം സി പി എം നേതാവ് വി. ജി. സുബ്രമണ്യന്റെ പേരും നിർദ്ദേശിച്ചു. പതിനഞ്ചു അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ പന്ത്രണ്ട ംഗങ്ങളാണ് പങ്കെടുത്തിരുന്നത്. കോണ്‍ഗ്രസ്അംഗം സി.പി. വത്സല ,മുസ്ലിംലീഗ് അംഗം ഷൈനി ഗിരീഷ്, ബി ജെ പി അംഗം സബീഷ് മരുതയൂർ എന്നിവർ യോഗത്തിന് എത്തിയിരുന്നില്ല . ഉമ്മർസലീമിനെ മൂന്നുപേരും, സി.എൽ. ജോഷിയെ നാലുപേരും വി. ജി. സുബ്രഹ്മണ്യനെ അഞ്ചുപേരും പിന്താങ്ങി. ഇടതുപക്ഷത്തെ ബിജെപി അംഗം പി. മണികണ്ഠൻ പിന്താങ്ങി. കേരള കോണ്‍ഗ്രസ് അംഗവും വൈസ് പ്രസിഡന്റ ുമായ മിനി ലിയോയുടെ പിന്തുണ വിമല സേതുമാധവന്റെ വിഭാഗത്തിന് ലഭിച്ചു.ഭരണ സമിതിയിൽ ഭൂരിപക്ഷം നഷ്ട്ടപെട്ട പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു.