+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അദാലത്ത്

അടിമാലി: നാഷണൽ ലോക് അദാലത്തിന്‍റെ ഭാഗമായി എട്ടിന് ദേവികുളം, അടിമാലി കോടതികളിൽ ക്രിമിനൽ, സിവിൽ കേസുകൾ തീർപ്പാക്കുന്നതിന് അദാലത്തുകൾ സംഘടിപ്പിക്കുന്ന
അദാലത്ത്
അടിമാലി: നാഷണൽ ലോക് അദാലത്തിന്‍റെ ഭാഗമായി എട്ടിന് ദേവികുളം, അടിമാലി കോടതികളിൽ ക്രിമിനൽ, സിവിൽ കേസുകൾ തീർപ്പാക്കുന്നതിന് അദാലത്തുകൾ സംഘടിപ്പിക്കുന്നു. രണ്ടു കോടതികളിലുമായി അഞ്ഞൂറിലധികം കേസുകൾ പരിഗണിക്കുന്നുണ്ട്. അദാലത്തിൽ ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ രാവിലെ പത്തിന് അതാത് കോടതികളിൽ ഹാജരാകണമെന്ന് അടിമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.എം. അഷ്റഫ് അറിയിച്ചു. കേരള ലീഗൽ സർവീസ് അഥോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് അദാലത്ത് നടത്തുന്നത്.