+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദേശമദ്യം കടത്തുന്നതിനിടെ മൂന്നു പേർ അറസ്റ്റിൽ

നീലേശ്വരം: മാഹി മദ്യം കടത്തുന്നതിനിടെ എക്സൈസ് സംഘത്തെ വെട്ടിച്ചു കടന്ന പ്രതി പിടിയിൽ. നീലേശ്വരം തോട്ടുംപുറത്തെ എം.വി.സജീവനെയാണു നീലേശ്വരം എക്സൈസ് റേഞ്ച് അസ
വിദേശമദ്യം കടത്തുന്നതിനിടെ  മൂന്നു പേർ അറസ്റ്റിൽ
നീലേശ്വരം: മാഹി മദ്യം കടത്തുന്നതിനിടെ എക്സൈസ് സംഘത്തെ വെട്ടിച്ചു കടന്ന പ്രതി പിടിയിൽ. നീലേശ്വരം തോട്ടുംപുറത്തെ എം.വി.സജീവനെയാണു നീലേശ്വരം എക്സൈസ് റേഞ്ച് അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ പി.ഗോവിന്ദനും സംഘവും അറസ്റ്റ് ചെയ്തത്. ആഴ്ചകൾക്കു മ ുന്പ് 90 ലിറ്റർ മാഹി മദ്യം കടത്തുന്നതിനിടെയാണു സജീവൻ എക്സൈസ് സംഘത്തെ വെട്ടിച്ചു കടന്നത്. സിവിൽ എക്സൈസ് ഓഫീസർമാരായ പി.കെ.ബാബുരാജ്, പി.സുരേശൻ, കെ.ആർ.പ്രജിത്ത്, പി.അനീഷ് എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ജില്ലയ്ക്കകത്തും പുറത്തും വേറെയും കേസുകളിലെ പ്രതിയാണു സജീവൻ.
ചെറുവത്തൂർ: സ്കൂട്ടറിൽ കടത്തുകയായിരുന്ന ഒൻപതു ലിറ്റർ വിദേശമദ്യവുമായി ചെറുവത്തൂർ കൈതക്കാട്ടെ എം.രജീഷ് (35), നാലു ലിറ്റർ വിദേശമദ്യവുമായി ചാനടുക്കത്തെ പി.മാധവൻ എന്നിവരെയും നീലേശ്വരം എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തു. പി.ഗോവിന്ദൻ, അസി.എക്സൈസ് ഇൻ്സ്പെക്ടർ എം.സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്.