കാഞ്ഞങ്ങാട്: നഗരം മാലിന്യമുക്തമായി എന്ന് നഗരസഭ അവകാശപ്പെടുന്പോഴും നഗരപ്രാന്തങ്ങളിൽ മാലിന്യകൂകുന്പാരം രൂപം കൊള്ളുന്നു. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്തെ പറന്പുകളാണ് ഇപ്പോൾ മാലിന്യ നിക്ഷേപ കേന്ദ്രമായി തീർന്നിട്ടുള്ളത്.
ഭക്ഷണാവശിഷ്ടങ്ങൾ ഉള്ളതിനാൽ ഇവിടെ തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമായിട്ടുണ്ട്. മാലിന്യം കുമിഞ്ഞു കൂടുന്നതിനെക്കുറിച്ചു നഗരസഭയിൽ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. റെയിൽവേ അധീനതയിലുള്ള മാലിന്യം നീക്കാൻ നഗരസഭയ്ക്കു അധികാരമില്ലെന്ന നിലപാടിലാണ്. രാത്രി മാലിന്യം കത്തിക്കുന്നതും പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്.
ഭക്ഷണാവശിഷ്ടങ്ങൾ ഉള്ളതിനാൽ ഇവിടെ തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമായിട്ടുണ്ട്. മാലിന്യം കുമിഞ്ഞു കൂടുന്നതിനെക്കുറിച്ചു നഗരസഭയിൽ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. റെയിൽവേ അധീനതയിലുള്ള മാലിന്യം നീക്കാൻ നഗരസഭയ്ക്കു അധികാരമില്ലെന്ന നിലപാടിലാണ്. രാത്രി മാലിന്യം കത്തിക്കുന്നതും പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്.